Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്ലാമില്‍ ഹലാല്‍ വെറും ആഹാര പ്രശ്‌നമല്ല; ഇതര മതങ്ങളെ മുച്ചൂടും മുടിക്കാനും ഇസ്ലാമാക്കി മാറ്റാനുള്ള ആഹ്വാനം കൂടിയാണ്; എണ്ണിപ്പറഞ്ഞ് കെഎസ് രാധാകൃഷ്ണന്‍

അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന്‍ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു. ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയുമായ മുഴുവന്‍ മതത്തെയും നിരാകരിക്കുന്നതിനുവേണ്ടിയാണ് ഹലാല്‍ അവതരിപ്പിച്ചത്.

Janmabhumi Online by Janmabhumi Online
Nov 22, 2021, 10:25 pm IST
in Parivar
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: മനുഷ്യ വിസര്‍ജ്യം കലര്‍ന്ന ആഹാരം കഴിക്കുന്നതാണോ മതേതരത്വമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണന്‍. ‘മനുഷ്യവിസര്‍ജ്യം കൊണ്ട് ആഹാരത്തെ വിശുദ്ധമാക്കാം’ എന്നു  പറയുന്ന വികല സങ്കല്പം മാത്രമല്ല ഖുര്‍ ആനില്‍ പറയുന്ന ഹലാല്‍ എന്ന പരികല്‍പ്പന. ഖുര്‍-ആന്‍ അഞ്ചാം അധ്യായത്തിലെ മൂന്നും നാലും സൂക്തങ്ങളിലാണ്  ഹലാലിനെ കുറിച്ച് പ്രധാനമായും പ്രതിപാദിക്കുന്നത്. കാലഗണന അനുസരിച്ച് പ്രവാചകന്‍ മെക്കയില്‍ വച്ച് അവസാനമായി വെളിവാക്കിയ സൂക്തങ്ങളാണിവ. ഹലാല്‍ എന്ത് എന്നു പറഞ്ഞതിനുശേഷം പിന്നെ പ്രവാചകന്‍ അധികകാലം ജീവിച്ചിരുന്നില്ല എന്നും കരുതപ്പെടുന്നു.

അശുദ്ധമാക്കപ്പെട്ട മത സമ്പ്രദായങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഹലാലിനെ കുറിച്ച് പ്രവാചകന്‍ വെളിവാക്കുന്നത്. ജൂതമതം, ക്രിസ്തുമതം എന്നിവയെല്ലാം ദൈവനിഷേധത്തിലൂടെ മലിനമാക്കപ്പെട്ടിരിക്കുന്നു. ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമാകട്ടെ അരൂപിയായ ദൈവത്തെ സ്വരൂപനായി സങ്കല്‍പ്പിച്ച് ദൈവനിന്ദ ചെയ്തിരിക്കുന്നു. അതുകൊണ്ട് ലോകത്തുണ്ടായിട്ടുള്ളതും മലിനമാക്കപ്പെട്ടവയുമായ മുഴുവന്‍ മതത്തെയും നിരാകരിക്കുന്നതിനുവേണ്ടിയാണ് ഹലാല്‍ അവതരിപ്പിച്ചത്.

പ്രവാചകന്‍ വെളിവാക്കി: ‘ഈ ദിവസം നിങ്ങളുടെ എല്ലാവരുടേയും മതത്തെ നാം പൂര്‍ണ്ണമാക്കിയിരിക്കുന്നു . ഇനി നിങ്ങള്‍ എല്ലാവരും സത്യവേദമായ ഇസ്ലാം സ്വമതമായി സ്വീകരിക്കണം.”( ഖുര്‍ആന്‍  സൂറ 5 സൂക്തം 4 ) പ്രവാചകന്റെ അന്ത്യ കാലത്തിനു മുന്‍പ് ഇതര മതങ്ങളെ മുഴുവന്‍ യുദ്ധത്തിലൂടെ നിരാകരിച്ചുകൊണ്ട് ഇസ്ലാം മതത്തിന്റെ പരമ പ്രമാണ്യത്തെ ഉറപ്പിക്കുന്ന പരികല്‍പ്പനയായാണ് പ്രവാചകന്‍ ഹലാല്‍ അവതരിപ്പിക്കുന്നത്.

ഇസ്ലാം ഒഴികെയുള്ള മതങ്ങള്‍ എല്ലാം ഈശ്വര നിഷേധത്താല്‍ മലിനമാക്കപ്പെട്ടിരിക്കുന്നതില്‍ നിന്നും സ്വാഭാവികമായി സയുക്തികം ഉരുത്തിരിയുന്ന പരികല്പനയാണ് ഹലാലെന്ന് ഖുര്‍ ആന്‍ വ്യാഖ്യാതാവായ യൂസഫ് അലി അഭിപ്രായപ്പെടുന്നു. സ്വാഭാവികമായും ‘ ആഹാരം, ശുചിത്വം, നീതി, വിശ്വസ്തത’  എന്നിവയുടെ എല്ലാം പൂര്‍ണഭാവം ഇസ്ലാം കൈവരിച്ചു എന്നും ഈ സൂക്തത്തെ വ്യാഖ്യാനിച്ചു കൊണ്ട് യൂസഫ് അലി അവകാശപ്പെട്ടു. ( ഹോളി ഖുര്‍ആന്‍ പുറം, 237) മൂന്നാം സൂക്തത്തിലാണ് ആടുമാടുകളെ എങ്ങനെയാണ് കൊന്നു തിന്നേണ്ടത് എന്നു പറയുന്നത്. ആ ഭാഗം പ്രധാനമായും  ശ്രദ്ധിക്കേണ്ടത് അറവുകാരുമാണ്.

അതുകൊണ്ട്, ഇസ്ലാംമതത്തില്‍ ഹലാല്‍ വെറുമൊരു ആഹാര പ്രശ്‌നം മാത്രമല്ല. ഇതര മതങ്ങളെ മുച്ചൂടും മുടിക്കാനും ഇതര മതസ്ഥരെ ഇസ്ലാമാക്കി മാറ്റാനുമുള്ള ആഹ്വാനം കൂടിയാണ് ഹലാല്‍. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് പണ്ഡിതര്‍ ഹലാല്‍ ചര്‍ച്ച നടത്തുന്നത്. താന്‍ വെളിവാക്കിയ പൂര്‍ണ്ണ മതത്തെ സ്വീകരിച്ചു കൊണ്ട് അപൂര്‍ണ്ണമായ മറ്റു മതങ്ങള്‍ എല്ലാവരും ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രവാചകന്‍ ജനാധിപത്യത്തിന്റെ തായ്വേര് അറുത്തു മാറ്റുന്നു. ബഹുസ്വരതയില്‍ വിശ്വസിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്?

ഹലാല്‍ ആഹാര ശുചിത്വത്തെക്കുറിച്ചു പറയുന്നു എന്നാണ് അവകാശവാദം. അത് ശരിയാണെങ്കില്‍ എന്തിനാണ്  ആഹാരത്തില്‍ മനുഷ്യവിസര്‍ജ്യം കലര്‍ത്തുന്നത്. മനുഷ്യ വിസര്‍ജ്യം  (തുപ്പല്‍ മനുഷ്യവിസര്‍ജ്യമാണ്) കലര്‍ന്ന ആഹാരം ആഹ്ലാദത്തോടെ ഭക്ഷിച്ചു സംരക്ഷിക്കേണ്ടതാണ് മതേതരത്വമെങ്കില്‍ അത് സംരക്ഷിക്കാന്‍ വിവേകശാലികള്‍ തയ്യാറാകുമോ? വികാരം മാറ്റിവെച്ച് വിവേകപൂര്‍വ്വം ചിന്തിച്ച് എല്ലാവരും തുപ്പല്‍ കലര്‍ന്ന ഹലാല്‍ ഭക്ഷണം കഴിക്കണമെന്ന ഉപദേശം വിവേക ശീലത്തെയല്ല  വിപണി ലാഭത്തെ ആണ് ഉദാഹരിക്കുന്നത്. ഹലാല്‍ ആഹാരത്തെ പ്രചരിപ്പിച്ചപ്പോഴും ഹലാല്‍ ഇതര ഭക്ഷണം ഹറാമാണെന്ന് പ്രഖ്യാപിച്ചപ്പോഴും ഈ വിവേകശാലികള്‍ എവിടെയായിരുന്നു?

Tags: Halal FoodRadhakrishnanഹലാല്‍k s radhakrishnanഡോ. കെ. എസ്. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച്ജെഎസിലെ സതീഷ് സോണാർ, രവി നളവാഡെ എന്നിവരിൽ നിന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിവേദനം സ്വീകരിക്കുന്നു, ശിവസേന എംഎൽഎ ആനന്ദ് തിഡാകെ സമീപം
India

ഹലാൽ പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു ; മഹാരാഷ്‌ട്രയിൽ ‘ഹലാൽ സർട്ടിഫിക്കേഷൻ’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ; നിവേദനം കൈമാറി

Kerala

ശങ്കരാചാര്യരെ മറന്നതാണ് മലയാളി ചെയ്ത അപരാധം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കും

Kerala

ജാതി സെന്‍സസ് നടത്തില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

Kerala

ശബരിമലയില്‍ വന്‍ തിരക്ക് ; ഭക്തര്‍ക്ക് വേഗം ദര്‍ശനത്തിനുളള സൗകര്യം ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെയും തിരികെയെത്തിക്കുന്നു, രണ്ടു വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക്

ഇസ്രയേല്‍ സര്‍ക്കാരിനെതിരായി ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരേയും ജേണലിസ്റ്റുകളെയും സ്ത്രീസ്വാതന്ത്ര്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്താനുള്ള ആയത്തൊള്ള ഖമനേയിയുടെ  ഭീകരസൈന്യമായ ബസീജ് ആര്‍മി (ഇടത്ത്)

ആയത്തൊള്ള ഖമനേയിക്ക് വേണ്ടി കൊല്ലും കൊലയും നടത്തുന്ന ബസിജ് അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനം തകര്‍ത്ത് ഇസ്രയേല്‍

പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് സ്വീകരണം

ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളുമായി സമ്പര്‍ക്കം വേണ്ട, ഗുരുതര രോഗബാധയ്‌ക്ക് കാരണമാവാം

കേരള ഫിലിം പോളിസി കോണ്‍ക്ലേവ് ആഗസ്റ്റില്‍ തിരുവനന്തപുരത്ത്, കരടുരൂപം ഒരു മാസത്തിനുള്ളില്‍

തൃശൂരില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

എവിന്‍ ജെയിലിന്‍റെ കവാടം മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്‍റെ ചിത്രം

ആയത്തൊള്ള ഖമേനിയുടെ കുപ്രസിദ്ധമായ എവിന്‍ ജയില്‍ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍; ഇത് ഇറാന്‍ ഭരണത്തെ വിമര്‍ശിക്കുന്നവരെ തള്ളുന്ന ജയില്‍

ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ: എറണാകുളത്ത് അന്‍പതോളം പേര്‍ ചികിത്സ തേടി

എറണാകുളത്ത് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ചു,മൃതദേഹം താഴെ ഇറക്കിയത് 3 മണിക്കൂറെടുത്ത്

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies