Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടയ്‌ക്ക് റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം, തീവണ്ടികളുടെ കാര്യക്ഷമത വര്‍ധിക്കും

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന് നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം.

Janmabhumi Online by Janmabhumi Online
Nov 18, 2021, 01:05 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: തീവണ്ടികളുടെ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടക്ക് ബി ലൈനില്‍, റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നു.  

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന്  നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം. തീവണ്ടികളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനും സെക്ഷനുകളില്‍ കൈകാര്യം ചെയ്യാവുന്ന വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.

കഞ്ചിക്കോട് – വാളയാര്‍ പാത കടന്നുപോകാന്‍ യാത്രാവണ്ടികള്‍ 12 മുതല്‍ 14 മിനുട്ടും ഗുഡ്‌സ് ട്രെയിനുകള്‍ക്ക് 20 മിനുട്ടുമാണ്. കഞ്ചിക്കോടുനിന്ന് വളയാറിലേക്കൊരു വണ്ടി പുറപ്പെട്ടാല്‍ ഇത്രയും സമയം പിന്നില്‍ വരുന്ന വണ്ടി കാത്തിരിക്കണം. ഐബിഎസ് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ പിന്നാലെ വരുന്ന വണ്ടികള്‍ കാത്തുനില്‍ക്കേണ്ട സമയം, യാത്രാവണ്ടിയാണ് മുന്നില്‍ കടന്നുപോയിട്ടുള്ളതെങ്കില്‍ ആറുമുതല്‍ ഏഴു മിനുട്ടും ചരക്കുവണ്ടിയാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റുമായി ചുരുങ്ങും.  

കഞ്ചിക്കോടിനും വാളയാറിനും ഇടയില്‍ നിലവില്‍ വരുന്ന ഐബിഎസ് സംവിധാനം പാലക്കാട് ഡിവിഷനില്‍ എട്ടാമത്തേതാണ്. പാലക്കാട് – പറളി, പറളി – ലക്കിടി, തിക്കോടി – വടകര, വടകര – മാഹി, പയ്യന്നൂര്‍ – ചെറുവത്തൂര്‍, കാഞ്ഞങ്ങാട് – കോട്ടിക്കുളം, കുമ്പള – മഞ്ചേശ്വരം എന്നീ റെയില്‍വേ സെക്ഷനുകളില്‍ ഐ ബിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 2018-2019 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേ യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിധിയില്‍നിന്ന് 4.12 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

Tags: റെയില്‍വേതീവണ്ടിവാളയാർkanjikode
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളിയെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം; കഞ്ചിക്കോട് അഴിമതി നുരയുന്ന ബ്രൂവറിയുമായി ഇടതുസര്‍ക്കാർ, ആശങ്കയിൽ പരിസരവാസികൾ

Local News

റോഡരികുകള്‍ കാടുപിടിക്കുന്നു; കണ്ണടച്ച് അധികാരികള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധി:ഡോ. ഹാരിസ് സത്യസന്ധൻ; പറഞ്ഞതെല്ലാം പരിശോധിക്കും: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ഭീകരരല്ല , പോരാളികളാണ് ; ഇന്ത്യ തീവ്രവാദം എന്ന് വിളിക്കുന്നത് നിയമാനുസൃതമായ പോരാട്ടത്തെയാണ് ; അസിം മുനീർ

കൊല്‍ക്കത്തയിൽ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായ സംഭവം : സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചു

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

സിദ്ധാര്‍ത്ഥിന്റെ റാഗിങ് മരണം: 7 ലക്ഷം നഷ്ടപരിഹാരം പൂഴ്‌ത്തിവച്ചു; കുടുംബത്തെ സര്‍ക്കാര്‍ ഇപ്പോഴും വേട്ടയാടുന്നു: ബിജെപി

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കും: എല്‍. മുരുകന്‍

കൊല്ലങ്കോട് വിശ്വനാഥന്‍ നാരായണസ്വാമി: നാദസൗഖ്യത്തിന്റെ നിത്യവിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies