Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്‍ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും

ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 07:34 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനിലെ കുപ്രസിദ്ധ തീവ്രവാദി ഹൈദര്‍ എന്ന് വിളിക്കപ്പെടുന്ന ബിലാല്‍ ഭായിയും ഉള്‍പ്പെടുന്നു.  

ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ചയും രണ്ട് പേരെക്കൂടി വധിച്ചതോടെ ആകെ മരിച്ച തീവ്രവാദികളുടെ എണ്ണം നാലായി.  തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന  വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്‌പ്) കാള്‍ സെന്‍ററും തകര്‍ത്തിട്ടുണ്ട്. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്‍റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ തീവ്രവാദി ബിലാല്‍ ഭായി എന്നറിയപ്പെടുന്ന ഹൈദറും ഉള്‍പ്പെടുന്നു. ഇയാളുടെ പ്രാദേശിക കൂട്ടാളി, കെട്ടിടഉടമ, പുറത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ എന്നിങ്ങനെ നാല് തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. കെട്ടിട ഉടമ അല്‍ത്താഫ് അഹമ്മദ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്‌പിനിടയില്‍ കുടുങ്ങി യാദൃച്ഛികമായി കൊല്ലപ്പെട്ടത്. പക്ഷെ തന്റെ കെട്ടിടം തീവ്രവാദികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരുന്ന കാര്യം അയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.

‘ഈ ഒളികേന്ദ്രം പ്രാദേശിക തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നതാണ്. ഞായറാഴ്ച് സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ തീവ്രവാദിയെ ഇവിടെ കൊണ്ടുവന്നിരുന്നു. കാള്‍ സെന്‍ററിനടുത്ത് ഒരു ഒളികേന്ദ്രമുണ്ട്. ഇവിടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഒത്തുചേര്‍ന്നിരുന്നത്. ശ്രീനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് ഒരു സംഘം രൂപീകരിച്ച് കേന്ദ്രം ആക്രമിക്കുകയായിരുന്നു,’- കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഐജി വിജയകുമാര്‍ പറഞ്ഞു.

‘സേനയുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട രണ്ട് പേര്‍ ഹൈദര്‍ എന്ന ബിലാല്‍ ഭായും ആമിര്‍ മഗ്രേയുമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുദാസിര്‍ ഗുല്‍ ആണ് ഒളികേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടം വാടകയ്‌ക്കെടുത്തത്. ഇയാളായിരുന്നു ഈ തീവ്രവാദകേന്ദ്രം നടത്തിയിരുന്നത്. ഇയാളാണ് ഹൈദറിനും ആമിറിനും അഭയം നല്‍കിയിരുന്നത്. പക്ഷെ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. ‘ ഐജി വിജയകുമാര്‍ പറഞ്ഞു.

‘നിരവധി ഉപകരണങ്ങളും ആശയവിനിമയത്തിനുള്ള വോയ്‌പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍) കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ഇവ വിശകലനം ചെയ്ത് വരികയാണ്. ഇത് തിവ്രവാദികള്‍ക്ക് വന്‍ തിരിച്ചടിയാണ്. കാള്‍ സെന്റര്‍ ആശയവിനിമയത്തിനും ഒളികേന്ദ്രം പരിക്കേറ്റവരെ ചികിത്സിക്കാനും തീവ്രവാദികള്‍ക്ക് സുരക്ഷിതമായി ഒളിവിലിരിക്കാനുമുള്ള കേന്ദ്രങ്ങളായിരുന്നു,’ ഐജി വിജയകുമാര്‍ വിശദമാക്കി.

Tags: കോള്‍ സെന്റര്‍കശ്മീരിലെ ഐജി വിജയ് കുമാര്‍ഒളികേന്ദ്രംജമ്മു കശ്മീര്‍ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്terroristsകശമീര്‍Securityvoip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.