Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭാരത് മാതാ കീ ജയ്’ വിളികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിപ്ലവ് ത്രിപാഠിക്ക് അന്ത്യോപചാരമര്‍പ്പിച്ച് നാട്

മണിപ്പൂരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ വിപ്ലവ് ത്രിപാഠിയ്‌ക്കും കുടുംബത്തിനും 'ഭാരത് മാതാ കീ ജയ്' വിളിച്ച് ജനങ്ങളുടെ അന്ത്യോപചാരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 06:32 pm IST
in India

റായ്‌പൂര്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ വിപ്ലവ് ത്രിപാഠിയ്‌ക്കും കുടുംബത്തിനും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ജനങ്ങളുടെ അന്ത്യോപചാരം.

രക്തസാക്ഷിത്വം ഒരിയ്‌ക്കലും വിസ്മരിക്കപ്പെടില്ലെന്ന  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു വന്‍ജനാവലി സാക്ഷിനിര്‍ത്തിയുള്ള വിപ്ലവ് ത്രിപാഠിയുടെ അന്ത്യാഞ്ജലി. ഛത്തീസ്ഗഡില്‍ ജന്മനാടായ റായിഗറിലായിരുന്നു വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും അടക്കിയത്.  തീവ്രവാദികളുടെ പതിയിരുന്നുള്ള ആക്രമണത്തില്‍ വിപ്ലവ് ത്രിപാഠിയും ഭാര്യും ഏക മകനും അഞ്ച് സൈനികരും കൊല്ലപ്പെട്ടിരുന്നു.

ആയിരക്കണക്കിന് പേരാണ് നാടിന്റെ പ്രിയ കേണലിനെ ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്. വൈകാതെ ജനങ്ങളില്‍ നിന്നും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. വൈകാതെ ഭൗതികാവശിഷ്ടം പൂക്കള്‍കൊണ്ടലങ്കരിച്ച ട്രക്കില്‍ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ വീട്ടിലെത്തി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നേരത്തെ ഭൗതികാവശിഷ്ടം റായിഗര്‍ വിമാനത്താവളത്തില്‍ എത്തി്. അന്തിമച്ചടങ്ങ് സര്‍ക്യൂട്ട് ഹൗസില്‍ ക്രിമറ്റോറിയത്തില്‍ മുഴുവന്‍ സൈനിക ബഹുമതികളോടെ നടന്നു.

‘ വ്ിപ്ലവ് ത്രിപാഠിയുടെ ഭൗതികാവശിഷ്ടം പ്രത്യേക വ്യോമസേനവിമാനത്തില്‍ എത്തി. അദ്ദേഹത്തിന്റെ ഭാര്യ അനുജ ത്രിപാഠി, മകന്‍ ആഭിര്‍ ത്രിപാഠി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും എത്തി,’- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ട്വിറ്ററില്‍ കുറിച്ചു.

46 അസം റൈഫിള്‍സിലെ കമാന്‍റിംഗ് ഓഫീസറായ കേണല്‍ വിപ്ലവ് ത്രിപാഠിയെയും കുടുംബത്തെയും ഒളിയാക്രമണത്തിലാണ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം വധി്ച്ചത്. ആദ്യം നിയന്ത്രിത സ്‌ഫോടനത്തിലൂടെ കേണല്‍ വിപ്ലവ് ത്രിപാഠിയുടെ കാവല്‍ വാഹനങ്ങളെ ആക്രമിച്ച ശേഷം പിന്നീട് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

ഈ ആക്രമണത്തിന് പിന്നിലെ വ്യക്തികളെ നീതിക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: മണിപ്പൂര്‍terroriststributeഭാരത് മാതാ കീ ജയ്മണിപ്പൂര്‍ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2022വിപ്ലവ് ത്രിപാഠി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.