Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷത്തിലും ആശങ്കയായി മഴയുടെ പ്രകൃതത്തില്‍ മാറ്റം, ആഗോള താപനം വര്‍ദ്ധിക്കുന്നത് മഴയുടെ രൂപത്തില്‍ നാശം വിതയ്‌ക്കുന്നു

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 15, 2021, 11:47 am IST
in Kerala

ഇടുക്കി: കാലാവസ്ഥ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനങ്ങള്‍ ആവര്‍ത്തിച്ച് നല്‍കി തുലാവര്‍ഷത്തിലും മഴയില്‍ പ്രകടമായ മാറ്റം. ആഗോള താപനം വര്‍ദ്ധിക്കുന്നത് മൂലം കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കനത്ത മഴയുടെ രൂപത്തില്‍ നാശം വിതച്ച് പെയ്തിറങ്ങുന്നത്. മുമ്പൊക്കെ ഉച്ചയ്‌ക്ക് ശേഷം ഇടിയോട് കൂടിയ ശക്തമായ മഴയായിരുന്നു കാലവര്‍ഷ സമയത്ത് ലഭിച്ചിരുന്നത്. ശക്തിയേറിയ കാറ്റിനൊപ്പം  2-3 മണിക്കൂര്‍ വരെ പ്രാദേശികമായി മാത്രമായിരുന്നു ഈ മഴയെത്തിയിരുന്നത്. 2018ലെ അധിമഴക്ക് ശേഷം ഇതിന് വ്യാപകമായ മാറ്റം പ്രകടമാണ്.

തുലാമഴക്ക് പ്രധാന കാരണം സൈബീരിയുടെ ഉയര്‍ന്ന മര്‍ദ്ദ മേഖലയില്‍ നിന്നെത്തുന്ന തണുത്തുറഞ്ഞ കിഴക്കന്‍ കാറ്റാണ്. ഇവ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഇന്ത്യന്‍ തീരത്തേക്ക് പ്രവേശിച്ച് മഴയായി പെയ്തിറങ്ങും. കൂടുതലും മഴ കിട്ടുക ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗത്തായിരുക്കും. പടിഞ്ഞാറന്‍ കാറ്റ് ചൂടേറിയതും കിഴക്കന്‍ കാറ്റ്(ശക്തി കൂടിയത്) തണുപ്പേറിയതുമായിരിക്കും.ഇവ തമ്മില്‍ ചേര്‍ത്ത് ഇടിമിന്നല്‍ മേഘങ്ങള്‍ രൂപ്പെട്ടാണ് മഴയായി പെയ്തിറങ്ങിയിരുന്നത്.  

ആര്യങ്കാവ്, വാളയാര്‍ ചുരങ്ങള്‍ വഴിയാണ് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണമാകുന്നതും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് അറബിക്കടല്‍ വഴിയെത്തുന്ന പടിഞ്ഞാറന്‍ കാറ്റ് മൂലമാണ് മഴ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തെക്കന്‍ കേരളത്തില്‍ ലഭിക്കുന്ന കനത്ത മഴക്ക് കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതാണ്. മുമ്പ് കാലവര്‍ഷത്തില്‍ ഇടിയോട് കൂടിയ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനും മാറ്റം വന്നു.

തുലാമഴയുടെ സ്വാഭാവം മാറുന്നത് സൂചനയായി കണക്കാക്കാമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ എന്നന്നേക്കുമായി നഷ്ടമായി എന്ന് പറയാനാകില്ല. ന്യൂനമര്‍ദം ശക്തി കൂടിയ സിസ്റ്റമാണ് ഇതിന്റെ ഭാഗമായി മുമ്പുണ്ടായിരുന്ന സാധാരണയായുള്ള തുലാവര്‍ഷം ഇല്ലാതാകുകയാണ്. തുടര്‍ച്ചയായി മൂടിക്കെട്ടിയ ആകാശത്തോട് കൂടി ശക്തമായ മഴയാണ് നിലവില്‍ ലഭിക്കുന്നത്. ഈ സാഹചര്യം വരും കാലങ്ങളിലും പ്രതീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ തുലാമഴ തീരെ കുറഞ്ഞിരുന്നു. എന്നാല്‍ 2010ല്‍ തുലാമഴ ഡിസംബര്‍, ജനുവരി മാസങ്ങള്‍ വരെ നീണ്ട് നില്‍ക്കുന്ന സാഹചര്യമുണ്ടായി. നിലവിലെ സാഹചര്യത്തിലും മഴ ചിലപ്പോള്‍ നീണ്ടുനിന്നേക്കാമെന്നും ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി.

Tags: keralaപരിസ്ഥിതിRainMonsoonതുലാവര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.