Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരമെത്തുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള തുളസി ഗൗഡയുടെ ചിത്രങ്ങള്‍; ഇമേജ് ഓഫ് ദ ഡേയെന്ന് സമൂഹം

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.

Janmabhumi Online by Janmabhumi Online
Nov 9, 2021, 02:02 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ ദിവസത്തെ പത്മ പുരസ്‌കാരദാന ചടങ്ങിലെ പല വികാരനിര്‍ഭരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരങ്ങള്‍ എത്തിയതിലെ സന്തോഷത്തില്‍ ചടങ്ങിലെ മിക്ക ചിത്രങ്ങളും വീഡിയോകളും ഒരുപാടു പേര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കു വെച്ചിരുന്നു. ഇത്തരത്തില്‍ ഒരു ചിത്രംകൂടി ഇപ്പോള്‍ വൈറലാവുകയാണ്. 

പത്മശ്രീ ലഭിച്ച തുളസി ഗൗഡയുടെ ചിത്രമാണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ഗൗഡയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 72 വയസ്സുകാരിയായ തുളസി ഗൗഡയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്‌ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.

കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു.  ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് അവര്‍ക്കുണ്ട്.

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്കരണ പരിപാടിയില്‍ തുളസിഗൗഡ സജീവ സാന്നിധ്യമായിരുന്നു. തുളസി ഗൗഡയുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക് സ്ഥിരനിയമനം നല്‍കുകയുണ്ടായി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ച തുളസി ഗൗഡയ്‌ക്ക് പെന്‍ഷന്‍ തുകയാണ് ആകെയുള്ള ഉപജീവനമാര്‍ഗ്ഗം. പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്താണഅ ജീവിച്ചത്. ‘കാടിന്റെ സര്‍വവിജ്ഞാന കോശം’ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.  

Tags: ministermodiPrime Ministerഅവാർഡ്പ്രധാനമന്ത്രിPadma Shrinarendramodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ നിര്‍ത്തിവച്ചു; പിടിപ്പുകേടിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയും നമ്പര്‍ വണ്‍

India

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

World

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

Kerala

ആരോഗ്യ വകുപ്പിനുളള പണം വെട്ടിക്കുറച്ചിട്ടില്ല-മന്ത്രി കെ എന്‍ ബാലഗോപാല്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)
India

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

പുതിയ വാര്‍ത്തകള്‍

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

കൊടും ക്രിമിനലായ ആലപ്പുഴ സ്വദേശി വടിവാൾ വിനീത് പോലീസ് പിടിയിൽ

ഡോ. സിസ തോമസിന് കേരള സര്‍വകലാശാലയുടെ വി സിയുടെ അധിക ചുമതല

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ അംഗീകരിക്കില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ വ്യാഴാഴ്ചയുെ ഓഫീസിലെത്തും

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies