Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നന്റെ വ്യാജചിത്രം; മുസ്ലിം സംഘടനകളില്‍ തമ്മിലടി; എപി സുന്നി വിഭാഗത്തിനെതിരേ തിരുകേശവും വ്യാജമെന്ന പ്രചാരണം നടത്തി തിരിച്ചടി

ഒറ്റുകാരും സമുദായവിരോധികളുമാണ് എപി വിഭാഗമെന്നുള്ള കമന്റുകളാണ് സിറാജ് ലൈവിലെ വാര്‍ത്തക്കടിയില്‍ നിറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:16 am IST
in Kerala

കോഴിക്കോട്: മാപ്പിള കലാപത്തിന്റെ പേരില്‍ ഹിന്ദു വംശഹത്യക്കു നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വ്യാജചിത്രം സംബന്ധിച്ച് മുസ്ലിം സംഘടനകളില്‍ തമ്മിലടി. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ പുസ്തകത്തിന്റെ പുറംചട്ടയിലാണ് വാരിയംകുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രം നല്കിയിരിക്കുന്നത്. ഇതിനെതിരെ കാന്തപുരം സുന്നിവിഭാഗം രംഗത്തെത്തി. അധ്യാപകനായ ഡോ. അബ്ബാസ് പനക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചുകൊണ്ട് സിറാജ്‌ലൈവാണ് വ്യാജ ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എപി സുന്നി വിഭാഗത്തിന്റെ ഈ നിലപാടിനെതിരെ ‘തിരുകേശം’ ഉയര്‍ത്തിക്കൊണ്ടുവന്നാണ് മറു വിഭാഗം പ്രതിരോധിക്കുന്നത്. തിരുകേശം വ്യാജമാണെന്നും മുടിപ്പള്ളി തട്ടിപ്പാണെന്നുമുള്ള പ്രചാരണമുയര്‍ത്തി സിറാജ് ലൈവിന്റെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നാണ് ഇവര്‍ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഒറ്റുകാരും സമുദായവിരോധികളുമാണ് എപി വിഭാഗമെന്നുള്ള കമന്റുകളാണ് സിറാജ് ലൈവിലെ വാര്‍ത്തക്കടിയില്‍ നിറയുന്നത്.

സമുദായ ഐക്യത്തിന് വേണ്ടിയുള്ള കുവൈറ്റ് കരാറടക്കം അട്ടിമറിച്ചതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.  മമ്പുറം തങ്ങളുടെയും ഉമര്‍ഖാസിമിയുടെയും മസില്‍പെരുപ്പം കാണിച്ച് രംഗത്ത് വരുന്നവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് എപി വിഭാഗം തിരിച്ചടിക്കുന്നു. എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ ഒളിഅജണ്ടയാണ് വാരിയംകുന്നന്‍ മഹത്വവത്കരണത്തിലൂടെ നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ ഭിന്നിപ്പ് ഉയര്‍ന്നുവന്നിരിക്കുന്നത്. തങ്ങളുടെ അണികളെ തട്ടിയെടുക്കാന്‍ ഈ വിഷയത്തില്‍ അതിതീവ്രവാദം  ഉയര്‍ത്തി രംഗത്ത് വരികയാണ് പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എന്നുമാണ് സംഘടനക്കുള്ളിലെ വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സിപിഎം നേതാക്കളടക്കമുള്ളവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പുസ്തകപ്രകാശന ചടങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. വാരിയംകുന്നന്റെതെന്ന് അവകാശപ്പെട്ട ചിത്രം പുറത്ത് വന്നതോടെ വിവിധ മുസ്ലിം സംഘടനകളുടെ അനുയായികള്‍ ഇതേറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങള്‍ ഇവര്‍ ചിത്രത്തിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. ഇതോടെയാണ് ഇതിന് പിന്നിലെ ദുരൂഹ അജണ്ടകള്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ചിത്രത്തെ ഏറ്റെടുക്കുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് പലരും പിന്‍വാങ്ങുകയാണ്.

Tags: islamistsvariyamkunnanMappila Lahalaവംശഹത്യമാപ്പിള ലഹള നൂറാം വാര്‍ഷികം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.