Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രണ്ട് മണ്ഡലങ്ങളിലെ തോല്‍വിയും നടപടിയും; ഏരിയാസമ്മേളനങ്ങള്‍ കലുഷിതമായേക്കും

നടപടിയും താക്കീതും തരംതാഴ്‌ത്തലും അടക്കം പുതിയ ചുമതല നല്‍കുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പോലെയാണ് സമ്മേളനമെന്ന് ജില്ലാനേതാക്കള്‍ക്ക് വരെ ആക്ഷേപമുണ്ട്.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Oct 27, 2021, 03:46 pm IST
in Kollam

കൊല്ലം: കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ കൈകൊണ്ട അച്ചടക്ക നടപടിക്കെതിരെ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യത. നവംബര്‍ 15ന് തുടങ്ങുന്ന ഏരിയാ സമ്മേളനങ്ങളില്‍ ഈ വിഷയങ്ങള്‍ വന്‍ ചര്‍ച്ചയാകും. ഇത്തരത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഞ്ച്തലം മുതല്‍ സമ്മേളന പ്രതിനിധികള്‍. കൂടാതെ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി വരെ പ്രതീക്ഷിക്കാമെന്ന് ചില നേതാക്കളും സൂചിപ്പിച്ചു.  

പാര്‍ട്ടിയില്‍ ഉടലെടുത്ത ജീര്‍ണ്ണത തുടര്‍ഭരണം കൂടി ലഭിച്ചതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായി. നടപടിയും താക്കീതും തരംതാഴ്‌ത്തലും അടക്കം പുതിയ ചുമതല നല്‍കുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പോലെയാണ് സമ്മേളനമെന്ന് ജില്ലാനേതാക്കള്‍ക്ക് വരെ ആക്ഷേപമുണ്ട്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തരം താഴ്‌ത്തിയപ്പോള്‍ മറ്റൊരു സെക്രട്ടറിയേറ്റ് അംഗമായ ബി. തുളസീധരകുറുപ്പിനെ താക്കീതില്‍ ഒതുക്കിയത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഭാര്യ ജെ. മേഴ്സികുട്ടിയമ്മയുടെ ഇടപെടലിലാണ്. ഇവര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ചും ചില ഘട്ടങ്ങളില്‍ വികാരാധീനയായും സംസാരിച്ചിട്ടുണ്ടെന്ന് അറിയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയിരുന്ന വേളയില്‍ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാറും പിബി അംഗം എം.എ ബേബിയും പാര്‍ട്ടി ഓഫീസിലിരുന്ന് ടെലിവിഷന്‍ കാണുകയായിരുന്നു എന്ന മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. മാത്രമല്ല, സീനിയര്‍ സംസ്ഥാന കമ്മിറ്റി അംഗം മത്സരിച്ച മണ്ഡലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ഥാന കമ്മിറ്റി അംഗം ചുമതലക്കാരനായി വന്നില്ലെന്ന മുന്‍ വിഎസ് പക്ഷക്കാരുടെ ചോദ്യത്തിന് മുന്നിലും ജില്ലാ നേതൃത്വത്തിന് വ്യക്തമായ മറുപടി ഇല്ലാതായി. ഇങ്ങനെ  വന്നപ്പോള്‍ തുളസീധരക്കുറുപ്പിന് എതിരെയുള്ള നടപടി മയപ്പെടുത്താന്‍ ജില്ലാ നേതൃത്വവും നിര്‍ബന്ധിതമായി.

തിരക്കേറിയ ഇലക്ഷന്‍ പ്രചാരണ സമയത്ത് നേതാക്കള്‍ ടിവി കണ്ടിരിക്കുന്നതായുള്ള ആക്ഷേപം സിപിഎമ്മില്‍ പുത്തരിയല്ല. 2014 ല്‍ കൊല്ലം ലോക്‌സഭ സീറ്റില്‍ പിബി അംഗം മത്സരിച്ചപ്പോള്‍ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി ജില്ലാ ആസ്ഥസനത്ത് ടിവിയില്‍ സ്ഥിരമായി പരമ്പര കണ്ടിരുന്നത് തെരഞ്ഞെടുപ്പ് റിവ്യൂ ഘട്ടത്തില്‍ വിവാദം ആയിരുന്നു. കരുനാഗപ്പള്ളിയില്‍ പി.ആര്‍. വസന്തനെതിരെ സ്വീകരിച്ച ‘രാജകീയ’ നടപടിയും പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.  

ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയ വസന്തനെ സ്വന്തം ഏരിയാ പ്രദേശമായ ശൂരനാട് നിന്നും മാറ്റി കരുനാഗപ്പള്ളിയില്‍ വാഴാന്‍ അവസരം നല്‍കിയതും ഒരു തരത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയെന്നാണ് പാര്‍ട്ടി ഘടകം വിലയിരുത്തുന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വസന്തന്‍ നടത്തിയ കൂട്ടുകച്ചവടങ്ങളും മാഫിയാ പ്രവര്‍ത്തനങ്ങളുമാണ് ഇയാള്‍ക്കെതിരെയുള്ള നടപടിക്ക് പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ നടപടിയുടെ പേരില്‍ കരുനാഗപ്പള്ളി ഏരിയാക്കമ്മിറ്റിയില്‍ വന്ന വസന്തന്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍.

Tags: cpmBranch Committeeകരുനാഗപ്പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.