Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷി നാശം, കാടുകയറ്റാന്‍ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ, ശാശ്വതപരിഹാരം കണ്ടെത്താതെ വനംവകുപ്പും

കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൂട്ടം താളിയില്‍ അബുവിന്റെ നൂറോളം വാഴകളും താളിയില്‍ അബ്ബാസിന്റെ രണ്ട് തെങ്ങുകളും നാലകത്ത് ബക്കറിന്റെ കവുങ്ങിന്‍ തൈകളും അറക്കല്‍ ജോയിയുടെ മൂന്ന് പനയും കവുങ്ങുകളും താളിയില്‍ ഇല്യാസിന്റെ നെല്‍കൃഷിയും നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 02:38 pm IST
in Palakkad

മണ്ണാര്‍ക്കാട്: കരടിയോട് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിരുവിഴാംകുന്ന് വളപ്പില്‍ അവറാന്റെ അഞ്ഞൂറോളം വാഴകളും താളിയില്‍ അബ്ബാസിന്റെ കവുങ്ങുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പുലര്‍ച്ചയോടെയാണ് കാട്ടാനക്കൂട്ടമിറങ്ങിയതെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നതാണ് വ്യാപക കൃഷിനാശത്തിന് ഇടയാക്കുന്നത്. കൃഷിയിടത്തില്‍ ഇറങ്ങിയാല്‍ മുഴുവന്‍ കൃഷിയും നശിപ്പിച്ചാണ് ഇവ കാടുകയറുന്നത്. ബഹളം വച്ചാലോ പടക്കം പൊട്ടിച്ചാലോ കാട്ടാനകള്‍ ഇപ്പോള്‍ കയറി പോകുന്നില്ല. കാടുകയറ്റാന്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. വളപ്പില്‍ അവറാന്റെ കൃഷിയിടത്തിലേക്ക് ഇത് മൂന്നാംതവണയാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. കൃഷിയിടത്തിലെ വാഴകള്‍ക്ക് പുറമെ കവുങ്ങും തെങ്ങും ചവിട്ടി മറിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കരടിയോട് വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനകൂട്ടം താളിയില്‍ അബുവിന്റെ നൂറോളം വാഴകളും താളിയില്‍ അബ്ബാസിന്റെ രണ്ട് തെങ്ങുകളും നാലകത്ത് ബക്കറിന്റെ കവുങ്ങിന്‍ തൈകളും അറക്കല്‍ ജോയിയുടെ മൂന്ന് പനയും കവുങ്ങുകളും താളിയില്‍ ഇല്യാസിന്റെ നെല്‍കൃഷിയും നശിപ്പിച്ചു. നാല് കര്‍ഷകരുടെ അഞ്ഞൂറോളം വാഴകള്‍, കണ്ണത്ത് ബഷീര്‍, ചേരിയത്ത് അലി, ഓടക്കുഴിയില്‍ ഷാഫി, കാഞ്ഞിരമണ്ണ ബാപ്പുട്ടി എന്നിവരുടെ വാഴകളും കവുങ്ങുകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

ആഴ്ചയില്‍ മൂന്നോ നാലോ തവണ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഇറങ്ങിയ കാട്ടാനകള്‍ കോഴിഫാമിലേക്ക് വരികയായിരുന്ന വാഹനത്തെ തടയുകയും കുറച്ചു സമയം റോഡില്‍ ഇവ തമ്പടിച്ചു. ഒരാഴ്ച മുമ്പ് പാലോളി ഹംസ, വെട്ടിക്കാട്ടില്‍ വാസു, തുണ്ടത്തില്‍ രാജു തുടങ്ങിയവരുടെ റബ്ബര്‍ തൈകള്‍, തേങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചിരുന്നു. കൂടാതെ ഓടക്കുഴലില്‍ മുഹമ്മദ് ബഷീര്‍ എന്നിവരുടെ നെല്‍കൃഷിയും കാട്ടാനകള്‍ ചവിട്ടി നശിപ്പിച്ചിരുന്നു.

തിരുവിഴാംകുന്ന് മലയോരമേഖലകളില്‍ കൃഷിയിടത്തിലേക്ക് കാട്ടാനകള്‍ ഇറങ്ങാതിരിക്കാന്‍ പരിഹാരം കാണുമെന്ന് ഇരട്ടവാരിയില്‍ നടന്ന ജന ജാഗ്രതാ സമിതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ യാതോരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും നാട്ടിലിറങ്ങാതിരിക്കാന്‍ വനംവകുപ്പ് ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല.  

നശിച്ച കൃഷിയുടെ കണക്കെടുത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിയും വനം വകുപ്പധികൃതര്‍ ചെയ്യുന്നില്ലെന്നും മൂന്ന് വര്‍ഷത്തിനിടെ ഒരു കര്‍ഷകനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. വനംവകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ കൃഷി ചെയ്യാനാവാത്ത അവസ്ഥയാവുമെന്ന് ഇവര്‍ പറഞ്ഞു. 

Tags: പാലക്കാട്കര്‍ഷകര്‍aa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.