Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യതയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കശ്മീരികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തത് മോദിയെന്ന് പത്രപ്രവര്‍ത്തക തല്‍വീന്‍ സിങ്

കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 10:34 pm IST
in India

ന്യൂദല്‍ഹി: കശ്മീരില്‍ സ്വാതന്ത്ര്യം സാധ്യത മാത്രമാണെനന് കരുതിയിരുന്ന കശ്മീരികള്‍ക്ക് അത് കൈകളില്‍ നല്‍കിയത് പ്രധാനമന്ത്രി മോദിയെന്നും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ധീരമായ നിലപാടായിരുന്നെന്നും പ്രശസ്ത പത്രപ്രവര്‍ത്തകയും കോളമെഴുത്തുകാരിയുമായ  തല്‍വീന്‍ സിങ്. കശ്മീരില്‍ സാധാരണ പൗരന്മാര്‍ക്ക് നേേെര തീവ്രവാദികള്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഒരു ദിനപത്രത്തില്‍ അവര്‍ എഴുതുന്ന കോളത്തിലാണ് ഈ വിശദീകരണം.

ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കള്‍ എന്നും കശ്മീരിനെക്കുറിച്ച് പാകിസ്ഥാനുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തുമ്പോഴും അവര്‍ സത്യം പച്ചയോടെ തുറന്നുപറയാന്‍ തയ്യാറായിരുന്നില്ല, ഒരിയക്കലും. ആ സത്യമാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുവഴി മോദി ചെയ്തത്. – അവര്‍ എഴുതുന്നു.

കശ്മീര്‍ സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ പാകിസ്ഥാന്‍ പ്രതിനിധികളെ അത്രയ്‌ക്കൊന്നും നിലവാരമില്ലാത്ത ഉര്‍ദ്ദു കവിത ചൊല്ലി സന്തോഷിപ്പിക്കുന്ന ഇന്ത്യന്‍ പ്രതിനിധികളെ എന്നും അമ്പരപ്പോടെയാണ് കണ്ടിട്ടുള്ളത്. എന്നാല്‍ മോദി ഈ സന്ധി സംഭാഷണത്തിന്റെ വഴി ശ്രമിച്ചുനോക്കി. പക്ഷെ എപ്പോഴൊക്കെ സമാധാനത്തിന്റെ കൈ നീട്ടുന്നുവോ അപ്പോഴെല്ലാം പാകിസ്ഥാന്‍ തീവ്രവാദി ആക്രമണത്തിലൂടെ മറുപടി പറയുകയായിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം മോദി സമാധാന ചര്‍ച്ചകള്‍ നിരര്‍ത്ഥകമാണെന്ന് കണ്ടു. കശ്മീര്‍ താഴ് വരയെ പാക്‌സിഥാന്‍ കാഴ്ചവെയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ നേതാക്കളെ പറഞ്ഞുമനസ്സിലാക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴിയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍.. ഇത് പാകിസ്ഥാനെ വിറളിപിടിപ്പിച്ചു. ഇതിനെതിരെ കശ്മീര്‍ താഴ് വരയില്‍ കലാപമുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ലോകത്തിനും ഈ വിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതോടെ അസാധാരണമായ ഒരന്തരീക്ഷം താഴ് വരയില്‍ രൂപംകൊണ്ടു.

എന്നാല്‍ ടൂറിസ്റ്റുകള്‍ വീണ്ടും താഴ് വരയിലേക്ക് തിരികെയെത്തി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇവിടം സന്ദര്‍ശിച്ചു. താമസിക്കാന്‍ ഹോട്ടല്‍ മുറിയോ വാടകയ്‌ക്ക് ഹൗസ് ബോട്ടോ കിട്ടാത്ത സ്ഥിതി വന്നു. അത്രയ്‌ക്ക് തിരക്കായിരുന്നു. 370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കശ്മീരില്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയൊരു യുഗം എത്തി. എന്നാല്‍ ഈ അടുത്തയിടെ സ്ഥിതി മാറി. ഹിന്ദുക്കളെയും സിഖ് അധ്യാകരെയും കടയുടമകളെയും ദിവസവേതനത്തൊഴിലാളികളെയും ജിഹാദികള്‍ കൊല്ലുകയാണ്. ചില തീവ്രവാദികളെ പൊലീസും കൊല്ലുന്നു. എന്നാല്‍ ജിഹാദികളെ പൊലീസ് അജ്ഞതയില്‍ നിര്‍ത്തരുത്. അവരുടെ പേര് എടുത്ത് പറഞ്ഞ് അവരെ നാണം കെടുത്തണം. അവരെ പരസ്യമായി ശിക്ഷിക്കണം. അതല്ലെങ്കില്‍ 370 വകുപ്പ് റദ്ദാക്കിയതിന് ശേഷം ലഭിച്ച നേട്ടങ്ങള്‍ ഇല്ലാതാകും.

ഇന്റലിജന്‍സ് മേഖലയില്‍ വീഴ്ചയില്ലെന്ന് ഉറപ്പുവരുത്തണം. ഇപ്പോള്‍ ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുകയാണ്. പുതിയ ജിഹാദി കൊലയാളികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയാണെന്ന് പറയേണ്ടി വരും. അവരുടെ മുഖം പുറത്തുകൊണ്ടുവരണം. അപ്പോഴാണ് അവര്‍ കശ്മീരില്‍ ഉള്ളവരാണോ അതോടെ പാകിസ്ഥാനില്‍ നിന്നും എത്തിയവരാണോ എന്ന് അറിയാന്‍ സാധിക്കൂ. താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പാകിസ്ഥാന്‍ മന്ത്രി പറഞ്ഞത് ഇതാണ്: ‘അവര്‍ (താലിബാന്‍ തീവ്രവാദികള്‍) കശ്മീരില്‍ ഞങ്ങളെ സഹായിക്കും’. ഇത് ഏത് വിധേനെയും തടയണം. ഇന്റലിജന്‍സും സുരക്ഷയും ശക്തിപ്പെടുത്തണം. – അവര്‍ പറയുന്നു.

Tags: താലിബാന്‍കശ്മീരി പണ്ഡിതര്‍പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീര്‍narendramodiതല്‍വീന്‍ സിങ്ജമ്മു കശ്മീര്‍article 370pakistanimran khanജമ്മു ആന്‍റ് കശ്മീര്‍നരേന്ദ്രമോദികശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.