Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റണ്‍വേ വികസനവും ഭൂമി ഏറ്റെടുക്കലും അപ്രായോഗികം; കരിപ്പൂരില്‍ പിണറായി സര്‍ക്കാരിന്റെ വികസന നാടകം

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Oct 22, 2021, 11:31 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: 248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കരിപ്പൂര്‍ വിമാനത്താവള വികസനം വീണ്ടും ചര്‍ച്ചയാകുന്നു. നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവരുന്നത്. എന്നാല്‍ ഇത് വെറും വികസന നാടകമാണെന്ന ആരോപണവുമായി വിദഗ്ധരടക്കം രംഗത്തെത്തി. കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതിന്റെ അവകാശം ഏറ്റെടുക്കുന്ന മുസ്ലിംലീഗിനെ പ്രീതിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

റണ്‍വേ വികസനം, സമാന്തര ടാക്സി വേ, പുതിയ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 485 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നല്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതില്‍ നിന്ന് അതോറിറ്റി പിന്നീട് സ്വയം പിന്മാറി. വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി എയര്‍പോര്‍ട്ട് അതോറിറ്റി മരവിപ്പിച്ചത്.

പിന്നീട് പുതിയ ടെര്‍മിനല്‍ കെട്ടിടം, ടാക്സി കാര്‍ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയ്‌ക്കായി 152.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്. ഭൂമി ഏറ്റെടുത്ത് നല്കിയാല്‍ കരിപ്പൂരില്‍ 800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. റണ്‍വേ വികസനത്തിനടക്കം 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കാനാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചത്.

പക്ഷേ ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാവില്ല. എഴുപതോളം തവണ ഭൂമി വിട്ടുകൊടുത്ത പ്രദേശവാസികള്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അവരെ അനുനയിപ്പിച്ച് ഭൂമി ഏറ്റെടുത്താലും റണ്‍വേ നവീകരണം നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറാകുമോയെന്നും സംശയമാണ്. ഹജ്ജ് തീര്‍ത്ഥാടനം കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കുമെന്ന് ഉറപ്പുനല്കിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വോട്ട് തേടിയത്. പക്ഷേ ഇനി കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങിയതോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സിപിഎം-ലീഗ് തന്ത്രമാണ് ഈ വികസനം.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍karipur international airport
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies