Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്‌കൂള്‍ തുറക്കല്‍ ഒരുക്കങ്ങള്‍ക്കിടയിലും ഏകാധ്യാപക വിദ്യാലയങ്ങളില്‍ ആശങ്ക

കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതിലും അടിസ്ഥാനസൗകര്യം പോലും ഇല്ല. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നവയാണ് ഏറെയും. ചുരുക്കം ചില കെട്ടിടങ്ങളൊഴിച്ചാല്‍ സൗകര്യം കുറഞ്ഞ വാടക കെട്ടിടങ്ങളുമുണ്ട്.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Oct 20, 2021, 09:05 pm IST
in Kerala
അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

അമ്പൂരി കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നാടെങ്ങും സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോള്‍ ഏകാധ്യാപകവിദ്യാലയങ്ങളില്‍ കടുത്ത ആശങ്ക. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് ആര്‍ക്കും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ഇതുവരെ നല്‍കാത്തതാണ് ആശങ്കയ്‌ക്ക് കാരണം. ഇതിനായി ഒരു മാര്‍ഗരേഖയും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.

കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതിലും അടിസ്ഥാനസൗകര്യം പോലും ഇല്ല. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നവയാണ് ഏറെയും. ചുരുക്കം ചില കെട്ടിടങ്ങളൊഴിച്ചാല്‍ സൗകര്യം കുറഞ്ഞ വാടക കെട്ടിടങ്ങളുമുണ്ട്.  

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വനവാസി കുട്ടികള്‍ക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ഏകാധ്യാപകര്‍ ഉയര്‍ത്തുന്നത്. ഏകധ്യാപക വിദ്യാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ ഉണ്ടോയെന്നും വിദ്യാഭ്യാസ അവകാശനിയമം ഈ കുട്ടികള്‍ക്കും കൂടി ബാധകമല്ലേയെന്നും അധികൃതര്‍ വ്യക്തമാക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസം വനവാസി മേഖലയിലെ കുട്ടികള്‍ക്കും ഉറപ്പാക്കേണ്ടതുണ്ട്. ഏകധ്യാപകരുടെ സ്ഥിരനിയമനം കഴിഞ്ഞ ഭരണകാലത്ത് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കപ്പുറം അത് നടപ്പാക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അധ്യാപക സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയിരുന്ന സമയത്ത് കുട്ടികളില്‍ ഭൂരിഭാഗത്തിനും മൊബൈല്‍ ലഭ്യമായിരുന്നില്ല. ടിവിയോ നെറ്റ്‌വര്‍ക്ക് കണക്ഷനോ പോലും ലഭ്യമല്ലാതിരുന്ന വനമേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് വിവിധ സംഘടനകളും അധ്യാപകരും തുണച്ചിരുന്നു. ഏകാധ്യാപകവിദ്യാലയങ്ങളുടെ ദുരവസ്ഥ പരിഹരിക്കാനായില്ലെങ്കില്‍ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ലയിപ്പിക്കാനുള്ള ഉത്തരവെങ്കിലും ഇറക്കണമെന്നാണ് സര്‍ക്കാരിനോട് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.

Tags: keralacrisis
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Kerala

ആക്രമണങ്ങളെല്ലാം ധീരമായി നേരിട്ടുകൊണ്ട് പണിമുടക്ക് വിജയിപ്പിച്ചതിന് അഭിനന്ദനങ്ങൾ ; എം എ ബേബി

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്രതലത്തിൽ ബഹുമാനിക്കപ്പെടുന്ന നാല് നേതാക്കളിൽ ഒരാളാണ് മോദി ; തരൂരിന് പിന്നാലെ മോദിയെ പ്രശംസിച്ച് സുപ്രിയ സുലെ

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

അരുണാചൽ പ്രദേശിൽ റാഫ്റ്റിംഗിന് അന്താരാഷ്‌ട്ര പദവി ലഭിക്കുന്നു ; ടൂറിസത്തിന് വലിയ ഉത്തേജനം

ആറന്മുള വഴിപാടു വള്ള സദ്യയ്‌ക്ക് ഞായറാഴ്ച തുടക്കം

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

ആനാട് നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തില്‍ തീപടര്‍ന്നു

നിമിഷപ്രിയ കേസില്‍ സുപ്രിംകോടതിയില്‍ വക്കാലത്ത് സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികള്‍ മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies