Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖ് മകന്‍ ആര്യന്‍ ഖാന് ജയിലിലേക്കയച്ചത് 4500 രൂപ; ആര്യന്‍ ഖാന്‍ ജയിലില്‍ നിന്നും 10 മിനിറ്റോളം ഷാരൂഖും ഗൗരിഖാനുമായി സംസാരിച്ചു

ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബുധനാഴ്ച അച്ഛനും അമ്മയുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം പൊലീസിന്റെ നിരീക്ഷണത്തില്‍ ആര്യന്‍ ഖാന്‍ സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 04:08 pm IST
in India

മുംബൈ: ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബുധനാഴ്ച അച്ഛനും അമ്മയുമായി വീഡിയോ കാള്‍ വഴി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം പൊലീസിന്റെ നിരീക്ഷണത്തില്‍ ആര്യന്‍ ഖാന്‍ സംസാരിച്ചു.

ആഴ്ചയില്‍ രണ്ട് തവണ തടവുപുള്ളികള്‍ക്ക് കുടുംബവുമായി വീഡിയോ കാള്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവുള്ളതിനാലാണ് ആര്യന്‍ ഖാന് സംസാരിക്കാന്‍ കഴിഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ഇതിനിടെ ആര്യന്‍ ഖാന് 4,500 രൂപയുടെ മണിയോര്‍ഡര്‍ ജയിലിലേക്കെത്തി. ഒരു ജയില്‍പുള്ളിക്ക് അയയ്‌ക്കാവുന്ന പരമാവധി തുകയാണ് 4500 രൂപ. ഇഷ്ടമുള്ള ഭക്ഷണവും മറ്റും വാങ്ങാനാണ് ഈ തുക ഷാരൂഖ് അയച്ചുകൊടുത്തത്. അതേ സമയം ആര്യന്‍ ഖാന്‍ ജയിലിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നതെന്ന് ഇപ്പോള്‍ ആര്യനെ പാര്‍പ്പിച്ചിരിക്കുന്ന ആര്‍തര്‍ ജയിലിലെ സൂപ്രണ്ട് നിതിന്‍ വെയ്ചല്‍ വ്യക്തമാക്കി. കോടതി ഉത്തരവുണ്ടാകുന്നതുവരെ വീട്ടിലെയോ പുറത്തുനിന്നോ ഉള്ള ഭക്ഷണം കൊടുക്കാന്‍ സാധിക്കില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.

മുംബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാന്റെ ജാമ്യപേക്ഷയിന്മേല്‍ കഴിഞ്ഞ ദിവസം വിശദമായി വാദം കേട്ടു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വാദിച്ചു. ഈ അപേക്ഷയില്‍ വിധി പറയല്‍ ഒക്ടോബര്‍ 20ലേക്ക് മാറ്റിയിരിക്കുകയാണ്. കോടതി പൂജാ ഉത്സവങ്ങള്‍ക്ക് അഞ്ച് ദിവസത്തോളം അവധിയായതിനാലാണ് ഒക്ടോബര്‍ 20 ലേക്ക് വിധി മാറ്റിവെച്ചത്.

ഇപ്പോള്‍ 12 ദിവസമായി ആര്‍തര്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ഇനി അഞ്ച് ദിവസം കൂടി ജയിലില്‍ കഴിയേണ്ടതായി വരും. എന്‍ 956 എന്ന നമ്പറുള്ള ആര്യന്‍ ഖാന്‍ ഇപ്പോള്‍ സാധാരണ തടവുപുള്ളികളുടെ സെല്ലിലാണ്.

സ്ഥിരമായി മയക്കമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് വേണ്ടി അനില്‍ സിങ് വാദിച്ചു. കേസില്‍ ആര്യന്‍ഖാനാണ് ഒന്നാം പ്രതി. ആര്യന്‍ഖാന്‍ വിദേശത്തുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും അനില്‍ സിങ് വാദിച്ചു.

അതേ സമയം വാട്‌സാപ് ചാറ്റ് മാത്രം ഉപയോഗിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് ആര്യന്‍ഖാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. മാത്രമല്ല, വാട്‌സാപില്‍ പുതിയ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന ഭാഷയെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യാഖ്യാനിച്ച രീതിയും സംശയകരമാണെന്നും അഭിഭാഷകന്‍ വാദിച്ചു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ഖാന്റെ കയ്യില്‍ മയക്കുമരുന്നില്ലായിരുന്നു എന്നതായിരുന്നു അമിത് ദേശായിയുടെ പ്രധാന വാദം. ആര്യന്‍ ഖാന്‍ മയക്കമരുന്ന് ഉപയോഗിക്കുന്നത് കണ്ടതിനും തെളിവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോDrug Mafiadrugമയക്കമരുന്ന് കടത്ത്ഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.