Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്‍: മലയാള മനോരമയും പ്രതിക്കൂട്ടില്‍; കോടതി അലക്ഷ്യം ഫയല്‍ ചെയ്തത് മനോരമ ലേഖിക

അഴിമതി കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പേരില്‍ ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തികരായിരുന്ന തോമസ് ഡോമിനിക്കിനേയും വി വി വിനുവിനേയും സ്ഥലം മാറ്റിയ മാനേജ്‌മെന്റാണ് മനോരമയുടേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 09:28 am IST
in India

ന്യൂദല്‍ഹി: സിദ്ദിഖ് കാപ്പന്‍ കേസില്‍, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മലയാള മനോരമ റിപ്പോര്‍ട്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്  ചര്‍ച്ചയാകുന്നു. മനോരമ ചാനല്‍ ന്യൂദല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍  മിജി ജോസ് ആണ് കോടതി അലക്ഷ്യ നോട്ടീസ് ഫയല്‍ ചെയ്തത്. നേരത്തെ മീഡിയ വണ്‍ ചാനലിലെ റിപ്പോര്‍ട്ടറായിരുന്ന മിജി ജോസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം പ്രസിഡന്റാണ്. 

യൂണിയനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനോരമ ജീവനക്കാര്‍ നിലപാടെടുക്കുന്നതിന് മാനേജ് മെന്റിന്റെ അനുമതി ആവശ്യമാണ്. ഭാരവാഹികളായി മത്സരിക്കാന്‍ പോലും അതാണ് കീഴ് വഴക്കം. എന്നിരിക്കെ വിവാദമായ കേസില്‍ മിജി ജോസ് കോടതിയെ സമീപിച്ചത് മനോരമ മാനേജ്‌മെന്റിന്റെ അറിവോടെയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. യു.പി. പൊലീസിനെതിരെയുള്ള  നീക്കത്തില്‍ മനോരമയുടെ ‘ആശീര്‍വാദ’വും അജണ്ടയും’ ഉണ്ടാകാനുള്ള സാധ്യതയും ചര്‍ച്ചയാകുന്നു. യൂണിയനുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പേരില്‍ ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തികരായിരുന്ന  തോമസ് ഡോമിനിക്കിനേയും വി വി വിനുവിനേയും സ്ഥലം മാറ്റിയ മാനേജ്‌മെന്റാണ് മനോരമയുടേത്. അതുകൊണ്ടുതന്നെ  മിജി ജോസ് പരാതി നല്‍കിയത് ഉന്നതങ്ങളില്‍ അറിയിച്ചുകൊണ്ടു തന്നെയാകും.

സിദ്ദിഖ് കാപ്പന്‍ കേസിന്റെ നിജസ്ഥിതി   മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്. പലരും ‘സിദ്ദിഖ് കാപ്പന്റെ’ അന്യായ അറസ്റ്റ്’ എന്നിങ്ങനെ ഉള്ള പരാമര്‍ശങ്ങളില്‍ നിന്നും പിന്‍വാങ്ങി കഴിഞ്ഞു. സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ യുപി പോലീസ് അടക്കമുള്ള ഏജന്‍സികള്‍ നിരവധി കുറ്റകൃത്യങ്ങളുടെ വേരുകള്‍ കണ്ടെത്തിക്കഴിഞ്ഞു. സിദ്ദിഖ് കാപ്പനുവേണ്ടി കഴിഞ്ഞ ദിവസം പത്രപ്രവര്‍ത്തകയൂണിയന്‍ നടത്തിയ പ്രതിഷേധം പൂര്‍ണ്ണ പരാജയമായിരുന്നു.

കപില്‍ സിബില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരാണ് സിദ്ദിഖ് കാപ്പനു വേണ്ടി സുപ്രൂംകോടതിയില്‍ കേസ് വാദിക്കുന്നത്.  അവര്‍ക്ക് ലക്ഷങ്ങള്‍ ഫീസ് നല്‍കുന്നതാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. പത്രപ്രവര്‍ത്തകയൂണിയന്‍  ദല്‍ഹി ഘടകത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ പണം നല്‍കുക സാധ്യമല്ല. ജീവനക്കാരി പരാതി നല്‍കിയ കേസില്‍ മനോരമയാണോ വക്കീല്‍ ഫീസ് നല്‍കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടാനുണ്ട്.

കാപ്പന്റെ അസുഖം പൂര്‍ണ്ണമായും ഭേതമായ ശേഷം മാത്രമേ എയിംസ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളു എന്ന സുപ്രീം കോടതി ഉത്തരവ് യുപി സര്‍ക്കാരും പോലീസും പാലിച്ചില്ല എന്നു പറഞ്ഞാണ് കോടതിയലക്ഷ്യ ഹര്‍ജി. കോടതി അലക്ഷ്യം നിലനില്‍ക്കില്ലങ്കിലും കോടതിയില്‍ കേസ് കൊണ്ടുവന്ന് മറ്റ് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള തന്ത്രമാണ് ഹര്‍ജിക്കു പിന്നില്‍

Tags: Siddique Kappanമനോരമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

India

കേരള ഹൗസ് ബീഫ് വിവാദം: പോപ്പുലര്‍ ഫ്രണ്ട് താത്വികാചാര്യന്‍ പി. കോയയുടെ പദ്ധതി , സിദ്ദിഖ് കാപ്പന്റെ ക്വട്ടേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.