Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അതിജീവനം തേടി വഴിയോര വാണിഭക്കാര്‍, ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തും ലഭിക്കും

കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 7, 2021, 04:36 pm IST
in Kollam

കൊല്ലം: തെരുവോരത്തെ ഓരോ കച്ചവടവും ഓരോ ജീവിതങ്ങളാണ്. കൊവിഡ് കാലം നിരവധി സാധാരണക്കാരുടെ ജീവിതങ്ങളാണ് തകര്‍ത്തത്. അവരെല്ലാം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പെടാപാടിലാണ്. ഒരു കുടുംബത്തിനാവശ്യമായ ആഹാരസാധനങ്ങളെല്ലാം തെരുവോരത്തുണ്ട്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എന്തും ഇന്ന് വഴിയോരത്ത് ലഭിക്കുന്നു. 

അലങ്കാര മത്സ്യങ്ങളും തുണിത്തരങ്ങളും തുടങ്ങി ഗൃഹോപകരണങ്ങള്‍ വരെ ഇപ്പോള്‍ തെരുവോരത്തുണ്ട്. കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍. ഈ കഠിനകാലത്തെ അതിജീവിക്കാന്‍ പലരും തെരഞ്ഞെടുത്തത് അവശ്യസാധനങ്ങളുടെ വഴിയോര കച്ചവടമാണ്. ഈ രംഗത്ത് വിജയ വഴികള്‍ തുറന്നതോടെ ദിവസവും കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുന്നു.  

കരുനാഗപ്പള്ളി മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ നൂറുകണക്കിന് തെരുവോര കച്ചവടക്കാരുണ്ട്. കൊല്ലം പള്ളിമുക്ക് മേഖലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അന്‍പതിലധികം വഴിയോരക്കച്ചവടക്കാരുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അവശ്യസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളില്‍നിന്നു വാങ്ങണമെന്ന നിര്‍ദേശങ്ങളുമെല്ലാം ഇത്തരം കച്ചവടത്തിന്റെ സാധ്യത വര്‍ധിപ്പിച്ചു. വീടിനു മുന്നിലും ഒഴിഞ്ഞ സ്ഥലങ്ങളുമെല്ലാം അവര്‍ കച്ചവടത്തിന് സ്ഥലം കണ്ടെത്തി. വാഹനങ്ങളില്‍ ഇരുന്ന് സാധനങ്ങള്‍ വാങ്ങാവുന്നതും പാര്‍ക്കിങ് സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ നിരന്നു.  

പഴം, പച്ചക്കറി, മത്സ്യം, സവാള, കരിക്ക്, പൊതിച്ചോറു കച്ചവടം, അഞ്ചുരൂപ കടി, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ എന്നിവയാണ് പാതയോരക്കച്ചവടത്തില്‍ ഏറെയും. വീടുകളില്‍ വിളയിക്കുന്ന കാര്‍ഷിക വിഭവങ്ങളുമായി കച്ചവടം നടത്തുന്ന വീട്ടമ്മമാരുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് എത്തിയ നിരവധി പ്രവാസികള്‍ വഴിയോരക്കച്ചവടത്തിലേക്കാണ് തിരിഞ്ഞത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം സ്ഥലങ്ങളിലെത്തി സാധനം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ളത് കിട്ടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Tags: വഴിയോര കച്ചവടക്കാര്‍National Highwaykollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.