Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീവത്സത്തിന്റെ കഥ

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

സരസ്വതീ തീരത്ത് ഒരു സത്രം നടത്തി. ദേവകളും ഋഷികളും യോഗികളും എല്ലാം സത്രത്തില്‍ പങ്കെടുക്കാനെത്തി. പല കാര്യങ്ങളും ചര്‍ച്ചാ വിഷയമായ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. മൂര്‍ത്തിത്രയത്തില്‍ മഹത്വമേറിയവനാര്?

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു  പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ഭൃഗുമുനി സ്വപിതാവായ ബ്രഹ്മാവിനെ തന്നെ ആദ്യം സമീപിച്ചു. ബ്രഹ്മാവ്, നമസ്‌കരിക്കാനോ സ്തുതിക്കാനോ തയ്യാറാവാതെ  നില്‍ക്കുന്ന ഭൃഗുവിനെ കണ്ടു കോപിഷ്ഠനായി. തന്റെ പുത്രന്‍ തന്നെ നമസ്‌കരിച്ചില്ലെങ്കില്‍ അതു തനിക്കവമാനമല്ലേ. ഭൃഗുമഹര്‍ഷി ചിരിച്ചുകൊണ്ടു  നില്‍ക്കുക മാത്രം ചെയ്തു. സംഗതി പന്തിയല്ല എന്നറിഞ്ഞ സരസ്വതീ മാതാവ് ബ്രഹ്മാവിനെ തടഞ്ഞതിനാല്‍ അനിഷ്ടങ്ങളൊന്നും നടന്നില്ല.

ഭൃഗു നേരെ കൈലാസത്തിലെത്തി. ഭൃഗു മുനിയെ കണ്ട ഉടനെ പരമശിവന്‍പീഠത്തില്‍ നിന്നു ചാടിയെഴുന്നേറ്റ് ഭൃഗുവിനെ ആലിംഗനം ചെയ്യാന്‍ തുനിഞ്ഞു. പക്ഷേ ഭൃഗു ഒഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു. ശവപ്പറമ്പിലെ ചാരം പൂശി അശുദ്ധമായിട്ടുള്ളവന്‍ എന്നെ തൊടരുത്.

പരമശിവന്‍ കോപിഷ്ഠനായി പിനാകമെടുക്കാന്‍ തുനിഞ്ഞതിനെ പാര്‍വ്വതി തടഞ്ഞു. ഭൃഗു കൈലാസത്തില്‍നിന്നും സ്ഥലം വിട്ടു.

വൈകുണ്ഠത്തിലാണ് ഭൃഗു മൂന്നാമതായി എത്തിയത്. അവിടെ ലക്ഷ്മിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ കോപമുദിച്ചത് ഭൃഗുമഹര്‍ഷിക്കാണ്. കോപാകുലനായ മുനി ഭഗവാന്റെ നെഞ്ചത്തു ചവിട്ടിയുണര്‍ത്തി. പെട്ടെന്നു ചാടിയെണീറ്റ ഭഗവാന്‍ മുനിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. മുനിയുടെ കാലിണകള്‍ തടവി ക്ഷമ ചോദിച്ചു.

എന്റെ പരുപരുത്ത ശരീരത്തില്‍ തട്ടി അങ്ങയുടെ മൃദുപാദങ്ങള്‍ക്ക് പ്രയാസം ഉണ്ടായതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു. ലക്ഷ്മീദേവിയും മുനിപാദങ്ങളില്‍ വീണു നമസ്‌കരിച്ചു.

ഭഗവാന്‍ തുടര്‍ന്നു: ‘അങ്ങയുടെ  പാദസ്പര്‍ശം’കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കാന്‍ കനിവു കാണിച്ചതില്‍ ഞങ്ങളെന്നും കൃതജ്ഞത ഉള്ളവരായിരിക്കും.’

മുനിയും പരിസരം മറന്നു വികാരതരളിതനായി. ഇത്രയും എളിമയും വിനയവും ക്ഷമയുമുള്ള ഒരു മഹാത്മാവിനോട് കോപിക്കേണ്ടിവന്നതു തന്റെ ദൗര്‍ഭാഗ്യമാണ്. അതിനു പ്രായശ്ചിത്തമായി മുനി പറഞ്ഞു. എന്റെ പാദസ്പര്‍ശമേറ്റ അങ്ങയുടെ മാറിടം ഭക്തരുടെ അഭീഷ്ടദര്‍ശനമായിരിക്കും. കൂടാതെ അവിടെ എന്നും ശ്രീ വാഴും. അതിനാല്‍ ആ ഭാഗം ശ്രീവത്സം എന്നു പ്രസിദ്ധി നേടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.