Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീവത്സത്തിന്റെ കഥ

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്  

സരസ്വതീ തീരത്ത് ഒരു സത്രം നടത്തി. ദേവകളും ഋഷികളും യോഗികളും എല്ലാം സത്രത്തില്‍ പങ്കെടുക്കാനെത്തി. പല കാര്യങ്ങളും ചര്‍ച്ചാ വിഷയമായ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. മൂര്‍ത്തിത്രയത്തില്‍ മഹത്വമേറിയവനാര്?

ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു  പ്രാധാന്യം കല്‍പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.

ഭൃഗുമുനി സ്വപിതാവായ ബ്രഹ്മാവിനെ തന്നെ ആദ്യം സമീപിച്ചു. ബ്രഹ്മാവ്, നമസ്‌കരിക്കാനോ സ്തുതിക്കാനോ തയ്യാറാവാതെ  നില്‍ക്കുന്ന ഭൃഗുവിനെ കണ്ടു കോപിഷ്ഠനായി. തന്റെ പുത്രന്‍ തന്നെ നമസ്‌കരിച്ചില്ലെങ്കില്‍ അതു തനിക്കവമാനമല്ലേ. ഭൃഗുമഹര്‍ഷി ചിരിച്ചുകൊണ്ടു  നില്‍ക്കുക മാത്രം ചെയ്തു. സംഗതി പന്തിയല്ല എന്നറിഞ്ഞ സരസ്വതീ മാതാവ് ബ്രഹ്മാവിനെ തടഞ്ഞതിനാല്‍ അനിഷ്ടങ്ങളൊന്നും നടന്നില്ല.

ഭൃഗു നേരെ കൈലാസത്തിലെത്തി. ഭൃഗു മുനിയെ കണ്ട ഉടനെ പരമശിവന്‍പീഠത്തില്‍ നിന്നു ചാടിയെഴുന്നേറ്റ് ഭൃഗുവിനെ ആലിംഗനം ചെയ്യാന്‍ തുനിഞ്ഞു. പക്ഷേ ഭൃഗു ഒഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു. ശവപ്പറമ്പിലെ ചാരം പൂശി അശുദ്ധമായിട്ടുള്ളവന്‍ എന്നെ തൊടരുത്.

പരമശിവന്‍ കോപിഷ്ഠനായി പിനാകമെടുക്കാന്‍ തുനിഞ്ഞതിനെ പാര്‍വ്വതി തടഞ്ഞു. ഭൃഗു കൈലാസത്തില്‍നിന്നും സ്ഥലം വിട്ടു.

വൈകുണ്ഠത്തിലാണ് ഭൃഗു മൂന്നാമതായി എത്തിയത്. അവിടെ ലക്ഷ്മിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ കോപമുദിച്ചത് ഭൃഗുമഹര്‍ഷിക്കാണ്. കോപാകുലനായ മുനി ഭഗവാന്റെ നെഞ്ചത്തു ചവിട്ടിയുണര്‍ത്തി. പെട്ടെന്നു ചാടിയെണീറ്റ ഭഗവാന്‍ മുനിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. മുനിയുടെ കാലിണകള്‍ തടവി ക്ഷമ ചോദിച്ചു.

എന്റെ പരുപരുത്ത ശരീരത്തില്‍ തട്ടി അങ്ങയുടെ മൃദുപാദങ്ങള്‍ക്ക് പ്രയാസം ഉണ്ടായതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു. ലക്ഷ്മീദേവിയും മുനിപാദങ്ങളില്‍ വീണു നമസ്‌കരിച്ചു.

ഭഗവാന്‍ തുടര്‍ന്നു: ‘അങ്ങയുടെ  പാദസ്പര്‍ശം’കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കാന്‍ കനിവു കാണിച്ചതില്‍ ഞങ്ങളെന്നും കൃതജ്ഞത ഉള്ളവരായിരിക്കും.’

മുനിയും പരിസരം മറന്നു വികാരതരളിതനായി. ഇത്രയും എളിമയും വിനയവും ക്ഷമയുമുള്ള ഒരു മഹാത്മാവിനോട് കോപിക്കേണ്ടിവന്നതു തന്റെ ദൗര്‍ഭാഗ്യമാണ്. അതിനു പ്രായശ്ചിത്തമായി മുനി പറഞ്ഞു. എന്റെ പാദസ്പര്‍ശമേറ്റ അങ്ങയുടെ മാറിടം ഭക്തരുടെ അഭീഷ്ടദര്‍ശനമായിരിക്കും. കൂടാതെ അവിടെ എന്നും ശ്രീ വാഴും. അതിനാല്‍ ആ ഭാഗം ശ്രീവത്സം എന്നു പ്രസിദ്ധി നേടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

Kerala

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

പുതിയ വാര്‍ത്തകള്‍

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.