Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പണ്ഡിതന്റെ കുറ്റസമ്മതം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

Janmabhumi Editorial Desk by Janmabhumi Editorial Desk
Oct 4, 2021, 01:22 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പണ്ഡിതനും ഭക്തനുമായിരുന്ന ഒരു ബ്രാഹ്മണനുണ്ടായിരുന്നു. ദാരിദ്ര്യത്തില്‍ മുങ്ങിപ്പോയതുകൊണ്ട് അദ്ദേഹത്തിന് പട്ടിണിയില്‍ ദിവസങ്ങളോളം കഴിയേണ്ടി വന്നു. പട്ടിണി സഹിക്കാനാവാതെ അദ്ദേഹം ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. പണം കിട്ടാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തുകൊണ്ട് കവര്‍ച്ച ചെയ്യാനായിരുന്നു തീരുമാനം. രാജാവിന്റെ കൊട്ടാരം തന്നെയാണ്  കവര്‍ച്ചയ്‌ക്കായി തിരഞ്ഞെടുത്തത്.  

ചുമരില്‍ ഒരു വലിയ ദ്വാരമുണ്ടാക്കി കൊട്ടാരത്തില്‍ കയറിപ്പറ്റി. തിളങ്ങുന്ന രത്‌നങ്ങളും, ആഭരണങ്ങളും, പാത്രങ്ങളും, നല്ല നല്ലവസ്ത്രങ്ങളും അയാളുടെ കണ്ണുകളെ എതിരേറ്റു. രത്‌നങ്ങളില്‍ കൈ വയ്‌ക്കാന്‍ നോക്കുമ്പോഴേക്കും പാപചിന്ത അയാളുടെ മനസ്സിലേക്കു കടന്നുവരും. അദ്ദേഹം അതില്‍നിന്നും പിന്‍വാങ്ങും. പാത്രങ്ങളില്‍ കൈവെച്ചപ്പോള്‍ മനസ്സാക്ഷി അയാളെ വേദനിപ്പിച്ചു. വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ഒരുങ്ങിയപ്പോള്‍ പാപചിന്ത വീണ്ടും അലട്ടി. അങ്ങനെ ആ രാത്രി കഴിഞ്ഞുപോയി. പണ്ഡിതന് ഒന്നും മോഷ്ടിക്കാനായില്ല.  

അപ്പോഴേയ്‌ക്കും പ്രഭാതമായി. സേവകന്മാര്‍ രാജാവിനെ ഉണര്‍ത്താനായി സംഗീതാലാപനം തുടങ്ങി. രാജാവു ഉണര്‍ന്നു. പണ്ഡിതന്‍ അപ്പോഴേക്കും രാജാവിന്റെ കട്ടിലിനടിയില്‍ ഒളിച്ചു കഴിഞ്ഞിരുന്നു. ഒരു കവിയും  കവിതാസ്വാദകനുമായിരുന്നു രാജാവ്. അദ്ദേഹം തന്റെ നേട്ടങ്ങളേയും ഭാവി സൗഭാഗ്യങ്ങളേയും ഓര്‍ത്ത് ഒരു ശ്ലോകത്തിന്റെ  മൂന്നു വരി സ്വയം രചിച്ച് ചൊല്ലി. നാലാമത്തെ വരി ആലോചിക്കുവാന്‍ തുടങ്ങി.  പണ്ഡിതന്‍ ഇതു കേട്ടു. അദ്ദേഹം കവിമാത്രമല്ല, ശ്ലോകങ്ങള്‍ സ്വയമായി രചിക്കാന്‍ കഴിവുള്ള ആളുമായിരുന്നു. അദ്ദേഹത്തിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം രാജാവ് രചിച്ച ശ്ലോകത്തിന്റെ നാലാമത്തെ വരി സ്വയം രചിച്ചു ചൊല്ലി.  

അതിന്റെ അര്‍ത്ഥം ഇങ്ങിനെയായിരുന്നു, ‘ഈശ്വരന്റെ വരദാനങ്ങളെന്നു അങ്ങു കരുതുന്ന ഈ സൗഭാഗ്യങ്ങളെല്ലാം നശിച്ചു പോകുന്നതാണ്. ഈശ്വരന്‍ മാത്രമേ ശാശ്വതമായിട്ടുള്ളു.’ ഇതു കേട്ട് രാജാവ് അത്ഭുതപ്പെട്ടുപോയി. ഈ കൊട്ടാരത്തില്‍ അതിക്രമിച്ചു കടന്ന ഈ മനുഷ്യന്‍ ആരാണെന്നു ചോദിക്കാന്‍ രാജാവു മറന്നു പോയി. ആ മനുഷ്യനോട് ശ്ലോകം ഒന്നുകൂടി ചൊല്ലുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ തലപോകുമെന്നു ഉറച്ച വിശ്വാസമുണ്ടായിട്ടും ആ പണ്ഡിതന്‍ ശ്ലോകത്തിന്റെ നാലാമത്തെ വരി ഒന്നു കൂടി ചൊല്ലി. ഇപ്പോള്‍ രാജാവു ചോദിച്ചു, ‘നിങ്ങളെന്തിനാണ് കൊട്ടാരത്തിലേക്കു അതിക്രമിച്ചു കടന്നത്?’ രാജാവിന്റെയും ഗുരുവിന്റെയും മുന്നില്‍ അസത്യം പറയരുതെന്നും, മനസ്സിലെ എല്ലാ കാര്യങ്ങളും അവരോടു തുറന്നു പറയണമെന്നും, പണ്ഡിതന്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ വായിച്ചിട്ടുണ്ടായിരുന്നു. തന്റെ ദുഷ്‌ചെയിയെപ്പറ്റിയും, അതിലേക്കു നയിച്ച കാരണത്തെപ്പറ്റിയും അദ്ദേഹം തുറന്നു പറഞ്ഞു. പണ്ഡിതന്റെ സത്യസന്ധതയും, തുറന്ന മനസ്സും, ധൈര്യവും കണ്ട് സന്തുഷ്ടനായ രാജാവ് അദ്ദേഹത്തെ ശിക്ഷിക്കുന്നതിനു പകരം കൊട്ടാരത്തിലെ ആസ്ഥാന കവിയായി നിയമിച്ചു.

വിവ: കെ.എന്‍.കെ.നമ്പൂതിരി

Tags: Confession
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

India

പോലീസിനു മുമ്പാകെയുള്ള കുറ്റസമ്മതം തെളിവ് നിയമപ്രകാരം അപ്രസക്തമെന്ന് സുപ്രീംകോടതി

Editorial

പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍

Kerala

മൊഴിയില്‍ ഉറച്ച് സ്വപ്ന; രഹസ്യ അജന്‍ഡ ഇല്ല; മുഖ്യമന്ത്രിയ്‌ക്കെതിരെ തെളിവുണ്ടെന്നും സ്വപ്ന; സരിതയുമായി ഒരു ബന്ധമില്ല

Kannur

ഇടതു വലത് മുന്നണികള്‍ നടത്തിയത് കുറ്റസമ്മത യാത്ര: എന്‍. ഹരിദാസ്

പുതിയ വാര്‍ത്തകള്‍

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies