Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീരദേശത്ത് ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തീവ്രവാദികള്‍ തമ്പടിക്കുന്നു; മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം, കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 30, 2021, 12:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ തീവ്രവാദികള്‍ താവളമാക്കുന്നുവെന്ന മുന്നറിയിപ്പ് അവഗണിച്ച് സംസ്ഥാനം. തീരദേശത്ത് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പും പൊളിച്ചുനീക്കലും പാതിവഴിയില്‍. പലയിടത്തും ബീറ്റ് ഓഫീസര്‍മാരില്ല. കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ഇഴഞ്ഞു നീങ്ങുന്നു.

കടല്‍മാര്‍ഗം തീവ്രവാദികള്‍ തീരത്തെത്താനും സ്‌ഫോടക-ലഹരിവസ്തുക്കള്‍ കടത്താനും തീരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിക്കാനും നാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. ഇതനുസരിച്ച് കടലിനും തീരദേശത്തെ പാതയ്‌ക്കുമിടയില്‍ തീരത്തുള്ള ഒഴിഞ്ഞ കെട്ടിടങ്ങള്‍ കണ്ടെത്തി പൊളിച്ചുമാറ്റണമെന്നായിരുന്നു നിര്‍ദേശം. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍, സ്വകാര്യവ്യക്തികളുടെ പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ ഇനം തിരിച്ച് കണക്കെടുക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഉപയോഗശൂന്യമായവ എല്ലാം പൊളിച്ചു നീക്കണം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു നിര്‍ദേശം.

കൂടാതെ കൃത്യമായ യാത്രാ ഉദ്ദേശ്യമോ രേഖകളോ ഇല്ലാതെ തീരദേശത്ത് ഏറെനാളായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക, ഹോട്ടലുകളിലോ ലോഡ്ജുകളിലോ സംശയാസ്പദമായ സാഹചര്യത്തില്‍ അപരിചിതര്‍ താമസിക്കാനെത്തിയാല്‍ അവരെ നിരീക്ഷിക്കുക, കടലില്‍ അപരിചിതമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടാല്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്കിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് പരാജയപ്പെട്ടു. പല തീരത്തും കോസ്റ്റല്‍ പോലീസിന് ബീറ്റ് ഓഫീസര്‍മാരില്ല.  

മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇരുപതോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയെന്നത് മാത്രമാണുണ്ടായത്. എന്നാല്‍, തെക്കന്‍മേഖലയില്‍ കണക്കെടുപ്പ് പോലും പൂര്‍ത്തിയായില്ല. വിഴിഞ്ഞത്തു കോസ്റ്റല്‍ മേഖലയില്‍ നിന്ന് നാല് കെട്ടിടങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയത്. മറ്റിടങ്ങളില്‍ നിന്നും കൃത്യമായ റിപ്പോര്‍ട്ടുകള്‍ കൈമാറിയിട്ടില്ല. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ വീടുകളുടെ പേരും വിവരവും നല്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ലഭ്യമല്ല. സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പൊളിച്ചുനീക്കാന്‍ സ്വകാര്യ വ്യക്തിക്ക് നിര്‍ദേശം നല്കാന്‍ മാത്രമേ  പോലീസിന് കഴിയൂ. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.  

ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ ലഹരിമാഫിയയുടെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെയും കൈകളിലാണ്. ഇവ ഉടനടി കണ്ടെത്തി നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Tags: buildingterroristsCoastalഇന്‍റലിജെന്‍സ് ബ്യൂറോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ ; ഹാഫിസ് സയീദിനെ തുറങ്കിൽ അടച്ചിട്ടുണ്ടെന്നും മുൻ പാക് വിദേശകാര്യ മന്ത്രി

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

Kerala

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു; പോലീസും ഫയർ ഫോഴ്സും രംഗത്ത്

Kerala

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

Kerala

പെരുമണ്ണയില്‍ കെട്ടിടത്തിന്‌റെ ഒന്നാം നിലയിലെ വെല്‍ഡിംഗിനിടെ ഷോക്കേറ്റ് തെറിച്ചുവീണ് തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

കവിത: ഭാരതാംബ

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies