Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എരുമേലി വിമാനത്താവള പദ്ധതി കടുവ സങ്കേതത്തിനും ഭീഷണി; ജെറ്റ്ബൂം വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കും

കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്.

അനൂപ് ജി. by അനൂപ് ജി.
Sep 22, 2021, 10:56 am IST
in Kerala

തിരുവല്ല: എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുമ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ നിന്ന് മറച്ചുവച്ചതില്‍ ദുരൂഹത. നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആകാശ ദൂരം മാത്രമാണ് പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുള്ളത്. രാജ്യത്തെ 50 കടുവാ സങ്കേതങ്ങളില്‍ ഏറ്റവും മികച്ചതായി മുന്‍ വര്‍ഷം തെരഞ്ഞെടുത്ത ഇവിടെ കടുവകളുടെ വംശ വര്‍ധനയ്‌ക്കുതകുന്ന എല്ലാ ജൈവ വൈവിധ്യങ്ങളുമുണ്ട്. ഈ സങ്കേതത്തിന്  വിമാനത്താവളം ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  

ജെറ്റ് ബൂമിനെ (വിമാനം ശബ്ദത്തെക്കാള്‍ കൂടിയ വേഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം) തുടര്‍ന്നുണ്ടാകുന്ന വലിയ ശബ്ദമാണ് വന്യജീവികള്‍ക്ക് കൂടുതല്‍ ഭീഷണിയാകുന്നത്. നിശ്ചിത പരിധിയില്‍ കൂടുതലുള്ള ശബ്ദം അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതൊന്നും സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ലൂയീസ് ബര്‍ഗ് കണക്കിലെടുത്തില്ല.  

കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്. ഈ വര്‍ഷത്തെ കടുവകളുടെ കണക്കെടുപ്പ് തുടരുകയാണ്. വന്യജീവികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പെരിയാര്‍ കടുവാ സങ്കേതത്തെപ്പറ്റി  സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ചെറുവള്ളി എസ്റ്റേറ്റിലും അപൂര്‍വ്വ ജന്തു, സസ്യജാലങ്ങളുണ്ട്. ഇതില്‍ വനഭൂമി തന്നെ 1500 ഏക്കറുണ്ട്. ഈ ഭൂമിയെല്ലാം ഹാരിസണ്‍ കൈയേറുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റ് ഭൂമിയും വനഭൂമിയും കൂടിക്കിടക്കുകയാണ്. വിമാനത്താവളം വരുന്നതോടെ അവിടത്തെ ജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയും. പെരിയാര്‍ കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

Tags: എയര്‍പോര്‍ട്ട്erumeliപെരിയാര്‍ കടുവ സങ്കേതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

Kottayam

എരുമേലിയില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് അടക്കം ഏകീകരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Kottayam

അയ്യപ്പന്‍മാരുടെ വേഷത്തിലും ഇവര്‍ വരാം, എരുമേലിയില്‍ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് പൊലീസ്

Kerala

ശബരിമലയിൽ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം വിൽക്കുന്നതിൽ നിരോധനം തുടരും; ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കണം: ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.