Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാങ്കേതിക സര്‍വ്വകലാശാല; വസ്തു വിട്ടുനല്‍കിയവര്‍ ആത്മഹത്യാമുനമ്പില്‍, ഏറ്റെടുത്തത് 100 ഏക്കര്‍ ഭൂമി, വാങ്ങുന്നത് 50 ഏക്കര്‍ മാത്രം

സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Sep 20, 2021, 12:47 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ഭൂമി വിട്ടുനല്‍കി കാത്തിരുന്ന കുറെ പാവങ്ങള്‍ ആത്മഹത്യയുടെ വക്കില്‍. 126 പേരില്‍ നിന്നായി നൂറ് ഏക്കര്‍ ഭൂമിയാണ് ഒരു വര്‍ഷം മുമ്പ് സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനവും കാമ്പസും നിര്‍മിക്കാന്‍ വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍, കണികാണുംപാറ പ്രദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 50 ഏക്കര്‍ ഭൂമി മതിയെന്ന തീരുമാനത്തിലാണ് അധികൃതര്‍.  

സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്.  

2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനം പണിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഐ.ബി.സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭൂമി കണ്ടെത്തി. ഭൂവുടമകളില്‍ നിന്ന് ആധാരങ്ങളും അനുബന്ധ രേഖകളും 2020ല്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. ഏറ്റെടുത്ത ഭൂമിക്ക് ഉടന്‍ പണം ലഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു വസ്തു വിട്ടുനല്‍കിയവര്‍.  

സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം പ്രതീക്ഷിച്ച് പെണ്‍മക്കളുടെ വിവാഹം നിശ്ചയിച്ചവര്‍, പകരം വസ്തു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയവര്‍, കെട്ടുതാലി പണയപ്പെടുത്തി ബാങ്ക് വായ്പ അടച്ചുതീര്‍ത്തവര്‍, ആദായം കിട്ടിയിരുന്ന റബ്ബറും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയവരുമൊക്കെ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. ആധാരമുള്‍പ്പടെ സകല രേഖകളും സര്‍ക്കാരിന്റെ പക്കലായതിനാല്‍ ബാങ്ക് വായ്പയെടുക്കാനോ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഈ പാവങ്ങള്‍.

അടച്ചുപൂട്ടിയ വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്ക് അരികിലെ 50 ഏക്കര്‍ ഭൂമി ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് അധികൃതരുടെ ലക്ഷ്യമെന്ന് അറിയുന്നു. 

Tags: suicideUniversityശാസ്ത്ര സാങ്കേതിക രംഗം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

Kerala

വക്കത്ത് ഒരു കുടുംബത്തിലെ 4 പേര്‍ ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക ബാധ്യത

News

ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

Kerala

അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ്

Thiruvananthapuram

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല

കുടുംബ വീടിനു സമീപത്തെ ഓടയില്‍ വീണ് നാലുവയസുകാരി മരിച്ചു, ദുരന്തം എല്‍കെജിയില്‍ ചേരാനിരിക്കെ

കോണ്‍ഗ്രസ് നേതാവ് ഷമ മുഹമദ് (ഇടത്ത്)

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

14 കാരിയെ പീഡിപ്പിച്ച 74കാരന് 12 വര്‍ഷം തടവുശിക്ഷ വിധിച്ച് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി

മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ 4 മുതല്‍

നെട്ടൂരില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന പ്രതിയെ പിടികൂടി

ദേശീയ ഉച്ചകോടിയില്‍ ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡല്‍ സംസ്ഥാനമായി കേരളത്തെ ഉള്‍പ്പെടുത്തി

നോര്‍വെ ചെസില്‍ ഗുകേഷില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്‍സന്‍ മേശയില്‍ ഇടിക്കുന്നത് ശാന്തതയോടെ നോക്കിയിരിക്കുന്ന ഗുകേഷ്.

റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പ്രവേശനം ജൂണ്‍ 5 വരെ

യൂറോപ്പിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ജീവൻ രക്ഷിക്കാൻ വിനോദസഞ്ചാരികൾ ഓടുന്ന വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies