Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളിയാണോ… മൂന്നാറില്‍ ഭൂമി തരില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍, അധികാരികൾ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിൽ മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡ്

കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പിക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 13, 2021, 10:59 am IST
in Kerala
മുൻ എം‌എൽ‌എ എസ്.രാജേന്ദ്രൻ ആതിരയുടെ കുടുംബത്തിന് വാടകയ്ക്ക് നല്കിയ വീട്

മുൻ എം‌എൽ‌എ എസ്.രാജേന്ദ്രൻ ആതിരയുടെ കുടുംബത്തിന് വാടകയ്ക്ക് നല്കിയ വീട്

ഇടുക്കി: മലയാളികള്‍ക്ക് മൂന്നാറില്‍ വീടുവയ്‌ക്കാന്‍ ഭൂമി നല്കാനാവില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍.  അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടിനായുള്ള അപേക്ഷയിലാണ് തഹസില്‍ദാറുടെ ഈ വിചിത്ര ന്യായം. മൂന്നാര്‍ ഇക്കാനഗര്‍ ശ്രീഭവനില്‍ ആതിര ജയനാണ് പരാതിയുമായി രംഗത്തുള്ളത്. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയതാണ്.  

കെഡിഎച്ച് വില്ലേജില്‍ കഴിഞ്ഞ മൂന്ന് തലമുറയായി സ്ഥിരതാമസക്കാരായ കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനെ നേരില്‍ക്കണ്ട് വീടിനായി അപേക്ഷ നല്കിയിരുന്നു. മൂന്ന് തവണ ലൈഫ് പദ്ധതി പ്രകാരം അപേക്ഷ നല്കിയിട്ടും വീട് ലഭിച്ചില്ലെന്ന് മനസിലാക്കിയ അദ്ദേഹം, ഉടന്‍ നടപടിക്ക് നിര്‍ദേശിച്ചു ദേവികുളം തഹസില്‍ദാര്‍ക്ക് കത്ത് കൈമാറി. തുടര്‍ന്ന് ആതിരയും അനുജത്തിയും കത്തുമായി അന്നത്ത തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളിയെ കണ്ടു. എന്നാല്‍, മൂന്നാര്‍ തമിഴ് മേഖലയായതിനാല്‍ മലയാളികള്‍ക്ക് സ്ഥലം നല്കാനാവില്ലെന്നായിരുന്നു തഹസില്‍ദാറുടെ മറുപടി. ഇക്കാര്യം കളക്ടറെയും സബ് കളക്‌റെയും അറിയിച്ചെങ്കിലും ആരും സഹായിത്തിനെത്തിയില്ലെന്ന് ആതിര പറയുന്നു. പിന്നീട് കഴിഞ്ഞ മാസം കളക്ടര്‍ മാറിയെത്തിയതോടെ വീണ്ടും പരാതി നല്കുകയായിരുന്നു.

മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡാണ് ആതിര. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇക്കാനഗറില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്റെ പേരിലുള്ള വീട്ടില്‍ മാസം 1500 രൂപ വാടകയ്‌ക്ക് താമസിക്കുകയാണിവര്‍. അമ്മയ്‌ക്ക് ശാരീരിക പ്രശ്നമുള്ളതിനാല്‍ തൊഴിലുറപ്പ് ജോലി മാത്രമാണ് ആശ്രയം. കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പിക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.

ലൈഫ് പദ്ധതിയിലടക്കം വീടും സ്ഥലവും അനുവദിച്ചെങ്കിലും ഇതും എംഎല്‍എ അടക്കമുള്ളവര്‍ ഇടപെട്ട് തടഞ്ഞതായും കുടുംബം ജന്മഭൂമിയോട് പറഞ്ഞു. ഡിസംബര്‍ 31നകം വീടൊഴിയണമെന്നാണ് അന്ത്യശാസനം. ഇനിയും ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണിവര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. 

Tags: വരുമാനംlandമൂന്നാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Kerala

റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന, കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

Ernakulam

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്: എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമി കൈമാറി, നിര്‍മ്മാണതടസം നീങ്ങി

Kerala

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുനമ്പം ജനതയുടെ റവന്യൂ അധികാരങ്ങള്‍ പുനസ്ഥാപിക്കണം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.