Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചുഴലിക്കാറ്റ്; വൈദ്യുതി വിതരണം പ്രതിസന്ധിയില്‍, കെഎസ്ഇബിക്ക് നഷ്ടം 3 ലക്ഷം രൂപ, മരങ്ങള്‍ വീട്ടുകാര്‍ മുറിച്ചുമാറ്റണമെന്ന്

തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിലായി 20 വൈദ്യുതിത്തൂണുകളാണ് നശിച്ചത്. മരങ്ങള്‍ കടപുഴകിയതാണ് വൈദ്യുതിബന്ധം തകരാന്‍ പ്രധാനകാരണം. എന്നാല്‍ ഇന്ന് വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 11, 2021, 02:00 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പുത്തൂരില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയില്‍ പലയിടത്തും വൈദ്യുതി വിതരണം ലഭ്യമല്ല. ബുധനാഴ്‌ച്ച പുലര്‍ച്ചെ 4.45നാണ് സുവോളജിക്കല്‍ പാര്‍ക്കിനു മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

തമ്പുരാട്ടിമൂല, മാഞ്ചേരി എന്നിവിടങ്ങളിലായി 20 വൈദ്യുതിത്തൂണുകളാണ് നശിച്ചത്. മരങ്ങള്‍ കടപുഴകിയതാണ് വൈദ്യുതിബന്ധം തകരാന്‍ പ്രധാനകാരണം. എന്നാല്‍  ഇന്ന് വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മറിഞ്ഞുവീണ മരങ്ങള്‍ അതത് വീട്ടുകാര്‍ തന്നെ വെട്ടിനീക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ നിര്‍ദേശിച്ചതാണ് ഇത്രയും ദിവസം വൈദ്യുതി തടസപ്പെടാന്‍ കാരണം.

സംഭവ ദിവസം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം. മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ വിട്ടുനിന്നതായാണ് ആരോപണം. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സേനാംഗങ്ങള്‍ മടങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്.

ചുഴലിക്കാറ്റില്‍ കെഎസ്ഇബിയുടെ നഷ്ടം 3 ലക്ഷം രൂപയാണ് വിലയിരുത്തിയത്. റോഡരികിലെ പോസ്റ്റുകള്‍ മാത്രമേ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണ് ഇവിടെയെത്തിയ കെഎസ്ഇബി അധികൃതര്‍ അറിയിച്ചത്. വീട്ടുകാരുടെ പറമ്പില്‍ കൂടി സ്ഥാപിച്ച വൈദ്യുതക്കാലുകള്‍ സ്വന്തം ചെലവില്‍ പുനഃസ്ഥാപിക്കണമെന്നാണു ചട്ടം.     എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീട് താമസയോഗ്യമാക്കാന്‍ തന്നെ സാധിക്കാത്തവര്‍ക്ക് ആയിരങ്ങള്‍ ചെലവഴിച്ചു മരങ്ങള്‍ നീക്കുകകൂടി വേണമെന്നത് കനത്ത പ്രഹരമായി.  

ആളുകള്‍ മുറിച്ചുമാറ്റി നല്‍കിയ ചിലയിടങ്ങളില്‍ വൈദ്യുതി ഇന്നലെത്തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രശ്‌നപരിഹാരത്തിനു നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇന്നത്തോടെ വൈദ്യുതി പുനഃസ്ഥാപിക്കാനാവും എന്നാണ് കരുതുന്നത്. ചുഴലിയില്‍  2.70 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായാണു വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തഹസില്‍ദാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കളക്ടര്‍ക്ക് കൈമാറി.

Tags: കെഎസ്ഇബിചുഴലിക്കാറ്റുകള്‍:Thrissurcrisisവൈദ്യുതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

തൃശൂരിലെ പൊടിമില്ലിൽ വൻ തീപിടുത്തം; യന്ത്രസാമഗ്രികൾ കത്തിനശിച്ചു

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും  ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

ജന്മഭൂമി സുവർണ ജൂബിലിയാഘോഷം; ഏപ്രിൽ 25, 26, 27 തീയതികളിൽ തൃശൂർ ശക്തൻ നഗറിൽ ആയുർ വിജ്ഞാൻ ഫെസ്റ്റ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies