Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് ലോക സാക്ഷരതാ ദിനം; ഭാഗീരഥിയമ്മയുടെ അക്ഷര അനുഭവങ്ങള്‍ പറഞ്ഞ് ഷെര്‍ളി, ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും

1990ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തില്‍ കൊല്ലം ജില്ലാ റിസോഴ്‌സ്‌പേഴ്‌സണായിരുന്ന ഭര്‍ത്താവ് കെ.ബി. വസന്തകുമാറിനൊപ്പം മാസ്റ്റര്‍ ട്രെയ്‌നറായാണ് ഷെര്‍ളി സാക്ഷരതാപ്രവര്‍ത്തനരംഗത്തെത്തുന്നത്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Sep 8, 2021, 11:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: 106 വയസുള്ള ഭാഗീരഥിയമ്മയെ, രാജ്യത്തിന്റെ നാരീശക്തിയാകാന്‍ സഹായിച്ച സാക്ഷരതാ പ്രവര്‍ത്തക എസ്.എന്‍. ഷെര്‍ളി, മുപ്പതാണ്ട് നീളുന്ന തന്റെ അനുഭവങ്ങള്‍ പുസ്തകമാക്കുന്നു. നാലിലൊന്ന് അധ്യായവും അന്തരിച്ച ഭാഗീരഥിയമ്മയുമായി ബന്ധപ്പെട്ടതാണ്. ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. 

തൃക്കരുവ പഞ്ചായത്തിലെ വന്മള ഗുരുപ്രസാദം വീട്ടില്‍ നാരായണന്റെയും ഹെഡ്മിസ്ട്രസായിരുന്ന ശാരദാമ്മയുടെയും മകളായ ഷെര്‍ളി (61) ബിരുദധാരിയാണ്. 1990ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തില്‍ കൊല്ലം ജില്ലാ റിസോഴ്‌സ്‌പേഴ്‌സണായിരുന്ന ഭര്‍ത്താവ് കെ.ബി. വസന്തകുമാറിനൊപ്പം മാസ്റ്റര്‍ ട്രെയ്‌നറായാണ് ഷെര്‍ളി സാക്ഷരതാപ്രവര്‍ത്തനരംഗത്തെത്തുന്നത്. തൃക്കരുവാ ഗ്രാമപഞ്ചായത്തും പരിസര പ്രദേശങ്ങളുമായിരുന്നു പ്രവര്‍ത്തനമണ്ഡലം. പാതിവഴിയില്‍ പഠനം നഷ്ടപ്പെട്ടവരെയും നവസാക്ഷരരേയും കണ്ടെത്തി നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാകോഴ്‌സുകളില്‍ ചേര്‍ത്തു പഠനം തുടരാനുള്ള സാഹചര്യമൊരുക്കി.  

അമ്മയുടെ കൂട്ടുകാരിയും അയല്‍വാസിയുമായ ഭാഗീരഥിയമ്മയെ കൈപിടിച്ചു സാക്ഷരതാലോകത്തേക്ക് ഉയര്‍ത്തിയാണ് ഷെര്‍ളി ചരിത്രം സൃഷ്ടിച്ചത്. നാലാംതരം തുല്യതാ കോഴ്‌സ് തുടങ്ങിയപ്പോള്‍തന്നെ ഭാഗീരഥിയമ്മയെ ഈ കോഴ്‌സില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ ഷെര്‍ളി സമീപിച്ചു. എന്നാല്‍ ഇളയ മകളുടെ ഭര്‍ത്താവിന്റെ മരണവും, ചെറുമകന്റെ അപകട മരണവും ഭാഗീരഥിയമ്മയെ തളര്‍ത്തിയിരുന്നു. അതിനാല്‍ പഠനത്തിന് അപ്പോള്‍ തയ്യാറായില്ല. ശ്രമങ്ങള്‍ തുടര്‍ന്ന ഷെര്‍ളി 2019ല്‍ ഈ ആവശ്യവുമായി ഭാഗീരഥിയമ്മയെ സമീപിച്ചു.

സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ വിജയിച്ച ആലപ്പുഴയിലെ തൊണ്ണൂറ്റാറുകാരി കാര്‍ത്യായനി അമ്മയുടെ ചിത്രങ്ങളും അവരെ പ്രമുഖ വ്യക്തികള്‍ ആദരിക്കുന്നതിന്റെ വാര്‍ത്തകളും കാട്ടി പ്രോത്സാഹിപ്പിക്കുകയും, പ്രചോദിപ്പിക്കുകയുമായിരുന്നു. അങ്ങനെ നാലാംതരം തുല്യതാ കോഴ്‌സിനു ചേരാന്‍ സമ്മതിച്ചു. അന്ന് തുടങ്ങിയ പഠനം ഭാഗീരഥിയമ്മയെ നാരീശക്തി പുരസ്‌കാരം നേടുന്നതിലേക്ക് എത്തിച്ചതും ഷെര്‍ളിയുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനമാണ്. ആദര്‍ശ്, അഭിലാഷ്, ഐശ്വര്യ എന്നിവരാണ് ഷെര്‍ളിയുടെ മക്കള്‍.

Tags: World Literacy DaySherleyഭഗീരഥിയമ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുമായി തങ്കമണിപ്പിള്ള
Kerala

അക്ഷരമുത്തശ്ശിക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ കത്ത് നന്ദധാമില്‍; ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനം

Kerala

‘സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍’; അക്ഷരമുത്തശ്ശി യാത്രയായത് രണ്ട് മോഹങ്ങള്‍ ബാക്കിയാക്കി

Kerala

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ത്ഥിനി, അക്ഷരമുത്തശ്ശി ഭാഗീരഥി അമ്മ യാത്രയായി;പത്താംതരം പഠനമോഹം ബാക്കിയായി

Kerala

കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മയ്‌ക്കും കാർത്ത്യായനിയമ്മയ്‌ക്കും

India

നൂറ്റിയഞ്ചാം വയസ്സില്‍ നാലാം ക്ലാസ് പാസ്സായ ഭഗീരഥിയമ്മ നമുക്കെല്ലാം പ്രചോദനമാണ്; അവര്‍ രാജ്യത്തിന്റെ ശക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies