Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൗരീഹബ്ബയുടെ ഗരിമ

'ഗൗരിയെ കമനീയമായി അലങ്കരിച്ചാണ് പൂജവയ്‌പ്പ്. വെള്ളിയോ, ചെമ്പോ കൊണ്ടുണ്ടാക്കിയ കലശത്തിനു മീതെ ഗൗരിയുടെ ചെറിയൊരു മണ്‍വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്നു. കലശം അരി നിറച്ചൊരു പ്ലേറ്റില്‍ ഇറക്കി വയ്‌ക്കും. പാത്രത്തില്‍ മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ പിരമിഡു പോലൊരു രൂപവും വയ്‌ക്കും. വാഴത്തണ്ടും ഇലയും കൊണ്ട് ഇതിനു ചുറ്റിലും മണ്ഡപമൊരുക്കുന്നു. ആഭരണങ്ങളണിയിച്ച്, കുങ്കുമവും മഞ്ഞളും വര്‍ണാഭമായ പൂക്കളും ചാര്‍ത്തി ദേവിയെ മനോഹരിയാക്കുന്നു. നിവേദ്യമായി പലയിനം പഴങ്ങളും ബോളി ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ഒരുക്കും.'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 05:00 am IST
in Samskriti

സ്ത്രീകള്‍ മാത്രം പൂജ ചെയ്യുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഹൈന്ദവാഘോഷങ്ങള്‍ക്ക് പ്രസിദ്ധമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയും ആന്ധ്രപ്രദേശും. രണ്ടിടത്തും ആഘോഷങ്ങള്‍ക്ക് സമാനതകളും ഏറെയാണ്. വിനായക ചതുര്‍ഥിക്ക് മുന്നോടിയായ സ്വര്‍ണഗൗരീ വ്രതമെന്ന ‘ഗൗരീഹബ്ബ’ ഉദാഹരണം.  

കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ നാളുകള്‍ നീണ്ട ആഘോഷമാണ് ഗണേശോത്സവം. വിനായക ചതുര്‍ഥിയുടെ ഭാഗമായി വീടുകളിലും പൊതുഇടങ്ങളിലും അലങ്കരിച്ച ഗണേശ വിഗ്രഹങ്ങളുള്ള പന്തലുകള്‍ നിറയുന്ന കാലം. ഈ  ആഘോഷങ്ങള്‍ക്ക് ചാരുത പകരുന്നുന്നതാണ് വിനായക ചതുര്‍ഥിക്ക് മുമ്പുള്ള സ്വര്‍ണ ഗൗരീവ്രതം. ഗൗരിയുടെ അനുഗ്രഹത്താല്‍ ഭര്‍ത്താക്കന്മാര്‍ക്ക് ആയുരാരോഗ്യ സൗഖ്യമുണ്ടാവാനായി സുമംഗലികളായ സ്ത്രീകളെടുക്കുന്ന വ്രതം.  

അശുദ്ധികളെല്ലാമകറ്റി വീട് വൃത്തിയാക്കുന്നതാണ് ആദ്യപടി. സ്ത്രീകളും പെണ്‍കുട്ടികളും പരമ്പരാഗത വേഷമണിഞ്ഞ് പൂജയ്‌ക്കൊരുങ്ങുന്നു. വീടുകളിലെ പൂജാമുറികളിലാണ് ഗൗരിയെ പ്രതീകാത്മകമായി ഒരുക്കിയിരുത്തി പൂജിക്കുന്നത്.  

വിവാഹം ചെയ്തയച്ച പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തുന്നതു പോലെ ഗൗരീബ്ബയ്‌ക്ക്, ഗൗരി ഓരോ വീടുകൡലുമെത്തി പൂജയിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നു എന്നാണ് വിശ്വാസം. പിറ്റേന്നാള്‍ മകന്‍ ഗണേശന്‍ അമ്മയെ തിരിച്ചു കൈലാസത്തിലേക്ക് കൊണ്ടുപോകാന്‍ വരുമെന്നുത് മറ്റൊരു കഥ. അതു കൊണ്ട് ഗൗരീഗണേശ എന്നും  ഈ ആഘോഷങ്ങള്‍ അറിയപ്പെടുന്നു. മഹാരാഷ്‌ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ഹര്‍ത്താലിക തീജ്  എന്നാണ് അറിയപ്പെടുന്നത്.    

ഗൗരിയെ കമനീയമായി അലങ്കരിച്ചാണ് പൂജവയ്‌പ്പ്. വെള്ളിയോ, ചെമ്പോ കൊണ്ടുണ്ടാക്കിയ കലശത്തിനു മീതെ ഗൗരിയുടെ ചെറിയൊരു മണ്‍വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്നു. കലശം അരി  നിറച്ചൊരു പ്ലേറ്റില്‍ ഇറക്കി വയ്‌ക്കും. പാത്രത്തില്‍ മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ  

പിരമിഡു പോലൊരു രൂപവും വയ്‌ക്കും. വാഴത്തണ്ടും ഇലയും കൊണ്ട് ഇതിനു ചുറ്റിലും മണ്ഡപമൊരുക്കുന്നു. ആഭരണങ്ങളണിയിച്ച് , കുങ്കുമവും മഞ്ഞളും വര്‍ണാഭമായ പൂക്കളും ചാര്‍ത്തി ദേവിയെ മനോഹരിയാക്കുന്നു. നിവേദ്യമായി പലയിനം പഴങ്ങളും ബോളി ഉള്‍പ്പെടെയുള്ള പലഹാരങ്ങളും ഒരുക്കും. ചിത്രാന്ന, പായസം, കായി ഹോളിഗെ, രസം, കായി കടബു, പല്യ, കൊസംബരി, അംബോഡെ തുടങ്ങി എരിവും മധുരവും ചേര്‍ന്ന വിഭവങ്ങള്‍.  

പൂജയ്‌ക്കെത്തുന്നവര്‍ക്കെല്ലാം ഇവ പ്രസാദമായി നല്‍കും.  

ബന്ധുവീടുകളിലെയും അയല്‍വീടുകളിലെയും വിവാഹിതകളായ സ്ത്രീകളെ ഗൗരീപൂജയ്‌ക്ക് പ്രത്യേകം ക്ഷണിച്ച് മണ്ഡപത്തിനു മുമ്പില്‍ ആദര

പൂര്‍വമിരുത്തി ഒരു മുറത്തിനകത്ത് സമ്മാനങ്ങള്‍ നല്‍കുന്ന ചടങ്ങാണ് ഗൗരീപൂജയെ വ്യത്യസ്തമാക്കുന്നത്.

ഒമ്പതു തരം സാമഗ്രികള്‍ നിറച്ച മുറമാണ് നല്‍കുക. അവയെല്ലാം വളരെ പവിത്രമായാണ് കാണുന്നത്. നവധാന്യങ്ങള്‍, ശര്‍ക്കര, വളകള്‍, മഞ്ഞള്‍, ബ്ലൗസ്പീസ്, കുങ്കുമം, വെറ്റില, പഴം, പണം എന്നിങ്ങനെ ഒമ്പത് ഇനങ്ങള്‍.  

‘മൊറദ ബാഗിന’ എന്നാണിതിനു പൊതുവെ പറയുന്നത്. മൊറദ ബാഗിനയില്‍ ഒന്ന് ദേവിക്കുള്ളതാണ്.  

വിനാക ചതുര്‍ഥിക്കു ശേഷം ഗണേശവിഗ്രഹം നിമജ്ജനം ചെയ്യുമ്പോള്‍ ഗൗരീവിഗ്രഹവും ജലസമാധിയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.