Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒരു കോടിയുടെ ചന്ദനം മുറിക്കാനുള്ള അപേക്ഷ ചുവപ്പുനാട കുരുക്കില്‍, സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം മോഷണം പോകാൻ സാധ്യത

1964ലെ നിയമ പ്രകാരം പട്ടയ ലഭിച്ച ഭൂമിയിലെ ചന്ദനം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 3, 2021, 03:36 pm IST
in Idukki
അവശേഷിക്കുന്ന ഏക ചന്ദന മരത്തിന് ചുവട്ടില്‍ നില്‍ക്കുന്ന സോമന്‍

അവശേഷിക്കുന്ന ഏക ചന്ദന മരത്തിന് ചുവട്ടില്‍ നില്‍ക്കുന്ന സോമന്‍

മറയൂര്‍: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നില്‍ക്കുന്ന ഒരു കോടിയിലധികം വിലമതിക്കുന്ന ചന്ദന മരം മുറിക്കാനുള്ള വനംവകുപ്പ് അപേക്ഷയില്‍ നടപടിയില്ല. അനുമതി തേടി വനം വകുപ്പ് ഒന്നര മാസം മുമ്പ് വന്യൂ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നടപടികള്‍ ഇഴയുന്നു.

മറയൂര്‍ കുണ്ടക്കാട് പേരൂര്‍ സോമനാണ് തന്റെ പുരയിടത്തില്‍ നില്‍ക്കുന്ന 80 ഇഞ്ച് വണ്ണവും 160 അടിയിലധികം ഉയരവുമുള്ള ചന്ദനമരം കൊള്ളക്കാര്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുറിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മറയൂര്‍ ഡിഎഫ്ഒയ്‌ക്കു കത്ത് നല്‍കിയത്. പ്രദേശത്ത് സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം ആണിത്. സര്‍ക്കാരിന് ഒരു കോടിയിലധികം വരുമാനം ലഭിക്കേണ്ട ചന്ദനമരമാണ് വകുപ്പുകള്‍ തമ്മിലുള്ള ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ടിരിക്കുന്നത്.

അപേക്ഷ പരിഗണിച്ച വനം വകുപ്പ് മരം മുറിച്ച് നീക്കാന്‍ അനുമതി തേടി ദേവികുളം സബ് കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കത്തയച്ചു. സോമന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലുണ്ടായിരുന്ന രണ്ട് ചന്ദന മരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊള്ളക്കാര്‍ മുറിച്ചു മാറ്റിയിരുന്നു. 1964ലെ നിയമ പ്രകാരം പട്ടയ ലഭിച്ച ഭൂമിയിലെ ചന്ദനം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത്തരം വൃക്ഷങ്ങള്‍ ഭൂവുടമയ്‌ക്ക് സംരക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ വനം വകുപ്പ് റവന്യൂ വകുപ്പില്‍ നിന്ന് അനുമതി തേടി മുറിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയാണ് പതിവ്.  

റവന്യൂ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പിറ്റേന്ന് തന്നെ മരം മുറിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. മുന്‍പ് മോഷണം പോയ രണ്ടു ചന്ദനമരങ്ങള്‍ക്കും ഒരു കോടിയിലധികം വീതം വില ലഭിക്കുന്നതായിരുന്നുവെന്നും എന്നാല്‍ റവന്യൂ വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം പോലും നടത്താന്‍ തയാറായില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. രാജകീയ മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ അതിന് അനുമതി നല്‍കേണ്ടത് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ പോലുള്ളവരാണ്. എന്നാല്‍ ഇത്തരത്തിലൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.

Tags: Sandal woodForest DepartmentRevenue departmentMarayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.