Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിപി കേവലം കാലുമാറിവരുന്നവരുടെ പാര്‍ട്ടിയായി മാറി; പിസി ചാക്കോയുടെ ഏകാധിപത്യ നടപടികളില്‍ സിപിഎമ്മിനും അതൃപ്തി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ന്നത്. പാലാ സീറ്റിനെചൊല്ലി മാണി സി. കാപ്പന്‍ ഇടഞ്ഞപ്പോള്‍ പാര്‍ട്ടിയെ ഏറെക്കുറെ ഒറ്റക്കെട്ടായി ഇടത് മുന്നണിക്കൊപ്പം നിര്‍ത്താന്‍ മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് സഹായിച്ചത്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Sep 2, 2021, 12:04 pm IST
in Kerala

കൊച്ചി: പതിറ്റാണ്ടുകളോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരെ ഒറ്റയടിക്ക് ഇല്ലായ്‌മ ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ എന്‍സിപിയെ കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തിയവരുടെ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ സിപിഎമ്മിനും അതൃപ്തി. നിലവില്‍ ചാക്കോക്കെതിരെ കലാപസമാന സാഹചര്യമാണ് എന്‍സിപിയിലുള്ളതെന്നാണ് സിപിഎം നിഗമനം. ദേശീയ തലത്തില്‍ എന്‍സിപി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചപ്പോഴും കേരള ഘടകം എക്കാലവും ഇടത് മുന്നണിക്കൊപ്പമാണ് നിലകൊണ്ടത്. മുന്നണിയുടെ കെട്ടുറപ്പിനായി തെരഞ്ഞെടുപ്പു രംഗത്തും പലപ്പോഴും വിട്ടു വീഴ്ച ചെയ്ത ചരിത്രമാണ് പാര്‍ട്ടിക്കുള്ളതും. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ന്നത്. പാലാ സീറ്റിനെചൊല്ലി മാണി സി. കാപ്പന്‍ ഇടഞ്ഞപ്പോള്‍ പാര്‍ട്ടിയെ ഏറെക്കുറെ ഒറ്റക്കെട്ടായി ഇടത് മുന്നണിക്കൊപ്പം നിര്‍ത്താന്‍  മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് സഹായിച്ചത്. ഇത്തരത്തില്‍ ഇടതുമുന്നണിയില്‍ സുശക്ത പങ്കാളികളായി തെരഞ്ഞെടുപ്പിനെ നേരിടാനായി പാര്‍ട്ടി ഒരുങ്ങുമ്പോഴാണ് കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാതായ പി.സി ചാക്കോ കാലുമാറി എത്തുന്നത്. സംസ്ഥാന നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ പോലും ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് പരമാവധി അവസരം പാര്‍ട്ടി ചാക്കോക്ക് നല്കി. നിരവധി കോണ്‍ഗ്രസുകാര്‍ തനിക്ക് പിന്നാലെ എത്തുമെന്നായിരുന്നു ചാക്കോയുടെ വീമ്പുപറച്ചില്‍. സിപിഎം നേതൃത്വത്തിന് ചാക്കോ നല്കിയ ഉറപ്പും ഇതായിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല.  

ഇതോടെ ചാക്കോക്ക് നല്കി വന്ന പരിഗണന സിപിഎം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയുടെ ഏകാധിപത്യ നടപടികള്‍ എന്‍സിപിയില്‍ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങളും സിപിഎം ഗൗരവമായെടുക്കുന്നത്. എന്‍സിപിയിലെ ഭാരവാഹി നിയമനങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെങ്കിലും ഘടകകക്ഷി എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ പരസ്യ പ്രതിഷേധങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് അടക്കമുള്ളതെന്നാണ് സൂചന. ചാക്കോ അടുപ്പക്കാരായ രണ്ടുപേരെ വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതും ഭരണം പുറത്തുനിന്ന് നിയന്ത്രിക്കാന്‍ നടത്തിയ നീക്കങ്ങളിലും മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം, ചാക്കോയുടെ നീക്കങ്ങളില്‍ എന്‍സിപിയില്‍ അമര്‍ഷം പുകയുകയാണ്. കാലുമാറി എത്തുന്നവര്‍ക്ക് തൊട്ടടുത്തദിവസം സുപ്രധാന പദവി നല്കുന്ന രീതി വര്‍ഷങ്ങളായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ചാക്കോക്കും ഇത്തരത്തിലാണ് സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചത്. നേരത്തെ അകന്ന് നിന്നിരുന്ന ശശീന്ദ്രന്‍ വിഭാഗവും ടി.പി. പീതാംബരന്‍ വിഭാഗവും ഒറ്റക്കെട്ടായി ചാക്കോക്ക് എതിരെ രംഗത്ത് വരുമെന്നാണ് സൂചന.

പാര്‍ട്ടിക്ക് അനുവദിക്കുന്ന സ്ഥാനമാനങ്ങള്‍ കാലുമാറിയെത്തിയവര്‍ക്ക് മാത്രമായി നല്കുമോ എന്ന ആശങ്കയും പഴയ എന്‍സിപിക്കാര്‍ക്ക് ഉണ്ട്. കൊവിഡിന്റെ പേരില്‍ പാര്‍ട്ടി പരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിയത് തനിക്കെതിരെ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണെന്നും പറയുന്നു.

Tags: ഐഎസ്congressഎല്‍ഡിഎഫ്‌യുഡിഎഫ്Ncp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.