Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കതിരൂര്‍ മനോജ് : ആദര്‍ശധീരനായ മാതൃകാ പുരുഷന്‍, ഏഴാം ബലിദാന വാര്‍ഷികം ഇന്ന്‌, സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന

ഒ.എം. സജിത്ത്

Janmabhumi Online by Janmabhumi Online
Sep 1, 2021, 10:19 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

തലശ്ശേരി: രാഷ്‌ട്രീയ സ്വയം സേവകസംഘം കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കെ. മനോജ്കുമാറിന്റെ ഏഴാം ബലിദാനവാര്‍ഷികം ഇന്ന്. വാര്‍ഷികത്തോടനുബന്ധിച്ച് കതിരൂര്‍ ഡയമണ്ടണ്ട് മുക്കിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും ഡയമണ്ടണ്ട്മുക്ക് സംഘസ്ഥാനില്‍ നാമമാത്രമായ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടണ്ട് സാംഘിക്കും നടക്കും.

ശ്രദ്ധാജ്ഞലിയോടനുബന്ധിച്ച് രാവിലെ 7.30ന് പുഷ്പാര്‍ച്ചന നടക്കും. കതിരൂര്‍ പഞ്ചായത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശ്രദ്ധാഞ്ജലിയില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ നടക്കുന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ പങ്കെടുക്കും. സംഘടനാപ്രവര്‍ത്തനരംഗത്ത് ആദര്‍ശധീരനും മികച്ച സംഘാടകനുമായ മനോജിന് കിഴക്കെകതിരൂര്‍ എന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ സംഘ ആദര്‍ശത്തില്‍ വിശ്വസിച്ചുവെന്ന ഒറ്റക്കാരണത്താല്‍ സ്വന്തം വീട്ടില്‍ ഉറങ്ങാനോ വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരാനോ സിപിഎം നേതാക്കന്മാരോട് അനുവാദം ചോദിച്ചിട്ട് പോലും അനുവദിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.

സംഘപ്രവര്‍ത്തനത്തിലെത്തിയതിനുശേഷം മൂന്ന് തവണ സിപിഎം സംഘം മനോജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു. കിഴക്കെ കതിരൂര്‍, വേറ്റുമ്മല്‍, പുല്ലിയോട് എന്നിവിടങ്ങളില്‍വെച്ചായിരുന്നു മനോജിന് നേരെ സിപിഎം സംഘം വധശ്രമം നടത്തിയത്. നാലാംതവണ കിഴക്കെ കതിരൂരില്‍വെച്ച് ജില്ലയിലെ സിപിഎമ്മിന്റെ കൊടുംക്രിമിനലുകളുടെ നേതൃത്വത്തില്‍ മനോജിനെ കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തെ വധിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷ് അടക്കം ഉള്‍പ്പെട്ടിരുന്നു.

മരണത്തിന് മുമ്പ് നടന്ന മൂന്ന് വധശ്രമങ്ങളില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ഇത്രയും പ്രതിസന്ധികളുണ്ടായിട്ടും സംഘപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി എന്ന നിലയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്ന ചുമതലയേറ്റെടുത്ത് കതിരൂര്‍-തലശ്ശേരി മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ചു. ഇതിനിടയിലാണ് സ്വന്തം ജീവന്‍ താന്‍ വിശ്വസിച്ച ആദര്‍ശത്തിന് വേണ്ടണ്ടണ്ടി ബലിനല്‍കേണ്ടി വന്നത്.

കണ്ണൂരില്‍ സമ്പൂര്‍ണ്ണ സമാധാനം നിലനില്‍ക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതവും ആസൂത്രിതവുമായി സിപിഎമ്മുകാര്‍ ക്രൂരമായ കൊലപാതകം നടത്തിയത്. കേസ് സിബിഐ അന്വേഷിക്കുകയും സിപിഎമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവസമയം മുതല്‍ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ മാസങ്ങള്‍ക്ക് മുമ്പാണ് വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയത്. മനോജിന്റെ ആദര്‍ശത്തിന്റെ കരുത്ത് ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകര്‍ക്ക് ഇന്നും പ്രചോദനമായി നിലകൊളളുന്നു. 2014 സെപ്തംബര്‍ 1ന് രാവിലെ കതിരൂരിലെ വീട്ടില്‍ നിന്നും മാരുതി ഓമ്‌നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് സിപിഎം അക്രമിസംഘം മനോജ് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് ഓടിയെത്തിയ സിപിഎം അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി നിഷ്ഠൂരമായി തലയറുത്തുമാറ്റുകയായിരുന്നു.

Tags: കതിരൂര്‍ മനോജ്ആര്‍എസ്എസ്kannurBalidana Dinam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാക്കില്‍ തെങ്ങ് വീണ് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

Kerala

കണ്ണൂരിൽ എട്ടു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, സംഭവത്തിൽ സിഡബ്ല്യുസി അന്വേഷണം തുടങ്ങി

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

Kerala

കൊട്ടിയൂര്‍ നെയ്യമൃത് വ്രതം; തിരുവോണ കഞ്ഞി നാളെ

Kerala

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies