Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ താലിബാന്‍: കമ്യൂണിസ്റ്റുകള്‍ക്ക് പ്രതികരണമില്ല

അഫ്ഗാനില്‍ ഇസ്ലാമിക ഭരണ സംവിധാനത്തെ ഇസ്ലാമിക ഭീകരരായ താലിബാനാണ് ആക്രമിച്ച് കൈയേറിയിരിക്കുന്നത്. ഭരണകൂടത്തിനൊപ്പമാണ് നില്‍ക്കേണ്ടത് എങ്കിലും അക്രമികളുടെ മതവും അവരുടെ രാഷ്‌ട്രീയ നിയന്ത്രണ സ്വാധീനവും എന്തെങ്കിലും നിലപാട് പറയാന്‍ അവരെ വിലക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം ജനതയെ വേട്ടയാടുന്നുവെന്ന മുന്‍കാല വാദം ഇപ്പോള്‍ ആവര്‍ത്തിക്കാനും കഴിയുന്നില്ല

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 15, 2021, 05:09 pm IST
in World

കോഴിക്കോട്: ഇരകള്‍ക്കൊപ്പം എന്ന് വാദിച്ച് പ്രത്യേകതരം രാഷ്‌ട്രീയക്കളി നടത്തുന്നവര്‍ക്ക്  അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ നിലപാടു പറയാനാവാത്ത സ്ഥിതി. ഇക്കൂട്ടരില്‍ കമ്യൂണിസ്റ്റുകളാണ് ഏറെ കഷ്ടത്തില്‍.  

അഫ്ഗാനില്‍ ഇസ്ലാമിക ഭരണ സംവിധാനത്തെ ഇസ്ലാമിക ഭീകരരായ താലിബാനാണ് ആക്രമിച്ച് കൈയേറിയിരിക്കുന്നത്. ഭരണകൂടത്തിനൊപ്പമാണ് നില്‍ക്കേണ്ടത് എങ്കിലും അക്രമികളുടെ മതവും അവരുടെ രാഷ്‌ട്രീയ നിയന്ത്രണ സ്വാധീനവും എന്തെങ്കിലും നിലപാട് പറയാന്‍ അവരെ വിലക്കുകയാണ്. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുമായി ചേര്‍ന്ന് സ്വന്തം ജനതയെ വേട്ടയാടുന്നുവെന്ന മുന്‍കാല വാദം ഇപ്പോള്‍ ആവര്‍ത്തിക്കാനും കഴിയുന്നില്ല.

ഇസ്രയേല്‍, സ്വന്തം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പാലസ്തീന്‍ ആക്രമണത്തെ ചെറുത്തപ്പോള്‍ ഇക്കൂട്ടര്‍ ഇസ്രയേലിനെതിരേ നിലപാടെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തത് ഇസ്ലാമിക സമൂഹത്തിന്റെ പിന്തുണയ്‌ക്കായിരുന്നു. പക്ഷേ, ഇപ്പോള്‍ അതേ ഇസ്ലാമിക സമൂഹത്തെയും ഭരണകൂടത്തെയും ആക്രമിക്കുന്നത് ഇസ്ലാമിക ഭീകരര്‍ ആയതിനാല്‍ ഇക്കൂട്ടര്‍ക്ക് പ്രതികരിക്കാനാവുന്നില്ല.

അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ സഹായിക്കാന്‍ ഇടപെടണമെന്ന ആ രാജ്യത്തിന്റെ ആവശ്യത്തില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് കമ്യൂണിസ്റ്റുകള്‍. ഏത് രാജ്യാന്തര വിഷയത്തിലും ആദ്യം അഭിപ്രായം പറയുന്ന അവര്‍ക്കു മാത്രമല്ല, കോണ്‍ഗ്രസിനും സാധിക്കുന്നില്ല. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ എടുത്തു ചാടി, സൈനിക സഹായം ചെയ്ത പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുഭവവും ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പ്രതികരിക്കാനില്ല. പക്ഷേ, ഇസ്ലാമിക ഭരണകൂടത്തിനെതിരേ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന ആക്രമണമെന്നതിനാലാണ് കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും മറ്റ് കക്ഷികള്‍ക്കും മിണ്ടാനാവാത്തത് എന്നതാണ് വാസ്തവം. മാധ്യമങ്ങളും ഇക്കാര്യത്തില്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്.

Tags: താലിബാന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഅഫ്ഗാനിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

ചൈനീസ് വിദേശകാര്യമന്ത്രിയെ കാണാനില്ല; പാര്‍ട്ടി മരിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ചൈനീസ് പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.