Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടു; സ്വാതന്ത്ര്യപ്പുലരിയുടെ മങ്ങാത്ത നിറക്കാഴ്ചയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്‌സ് കത്തിച്ച് വച്ച് ഒത്തുകൂടി.

എം.എ. ഷാജി by എം.എ. ഷാജി
Aug 15, 2021, 11:24 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മയിലാണ് 100 വയസ് പിന്നിട്ട പി. ചിത്രന്‍ നമ്പൂതിരിപ്പാട്. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴുമുണ്ട് സ്വാതന്ത്ര്യപ്പുലരിയുടെ നിറക്കാഴ്ച. 99-ാം വയസില്‍ തളരാതെ ഹിമാലയ യാത്ര നടത്തിയ നമ്പൂതിരിപ്പാടിന് സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും കുറിച്ച് പറയുമ്പോഴും യുവാവിന്റെ ചുറുചുറുക്ക്.

ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്‌സ് കത്തിച്ച് വച്ച് ഒത്തുകൂടി. ‘ഉറങ്ങിക്കിടക്കുന്ന രാഷ്‌ട്രം ഉണരുന്നു’ എന്നുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗം രാത്രി 12 മണിക്ക് റേഡിയോയില്‍ കേട്ടു. നെഹ്‌റുവിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ താനടക്കം 50ഓളം പേരടങ്ങിയ യുവാക്കള്‍ റോഡിലിറങ്ങി ‘ആര്‍പ്പ്’ വിളിച്ച് സന്തോഷം പങ്കിട്ടു. ശബ്ദം കേട്ട് പരിസരവാസികളെല്ലാം കാര്യമറിയാതെ ഉണര്‍ന്നു. നമ്പൂതിരി വീടുകളില്‍ ആണ്‍കുട്ടി പിറന്നതിന്റെ ആഹ്ലാദമാകും ‘ആര്‍പ്പോ’ വിളിയെന്നാണ് ചിലര്‍ കരുതിയത്. 74 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഇന്നലെ കഴിഞ്ഞ പോലെ നമ്പൂതിരിപ്പാട് ഓര്‍ക്കുന്നു.  

ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ അവിചാരിതമായി തനിക്ക് ഭാഗ്യം കിട്ടി. തിരുനാവായയില്‍ നിമജ്ജനം ചെയ്യാനാണ് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ചിതാഭസ്മം കൊണ്ടുവന്നത്. നിമജ്ജനം കാണാന്‍ താനടക്കം 100 പേര്‍ പ്രത്യേകം ബസ് വിളിച്ച് പോയി. ചിതാഭസ്മവുമായെത്തിയ സമയത്ത് കേളപ്പജിയെ മാലയിട്ട് സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ സ്ഥലത്ത് കണ്ടില്ല. അവിടെയുണ്ടായിരുന്ന നേതാക്കളും മറ്റും കേളപ്പജിയെ ഹാരമണിയിച്ച് ചിതാഭസ്മം ഏറ്റുവാങ്ങാന്‍ തന്നോട് പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യം. പിന്നീട് ഗാന്ധിജിയുടെ ചിതാഭസ്മം തന്റെ ശിരസിലേറ്റി നിമജ്ജന സ്ഥലത്ത് കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഏഴ് പതിറ്റാണ്ട് കഴിഞ്ഞ സംഭവത്തെ കുറിച്ചും ഗാന്ധിജിയെപ്പറ്റിയും പറയുമ്പോള്‍ നമ്പൂതിരിപ്പാടിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

Tags: indianmemoriesIndependence Day75ാം സ്വാതന്ത്ര്യ ദിനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

India

ഈ അക്ഷയതൃതീയയ്‌ക്ക് റിസര്‍വ്വ് ബാങ്കിനും സ്വര്‍ണ്ണം വാങ്ങുന്നത് മംഗളകരം;ഏറ്റവുമധികം സ്വര്‍ണ്ണം കൈവശമുള്ള ഏഴാമത്തെ രാജ്യമായി ഇന്ത്യ

India

‘ ഈ നായ്‌ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ ; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഒവൈസി

പുതിയ വാര്‍ത്തകള്‍

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിലെ കൂത്തുപറമ്പിൽ

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

ബ്രഹ്മോസിന്‍റെ ശില്‍പിയായ ശാസ്ത്രജ്ഞന്‍ ഡോ. ശിവതാണുപിള്ളൈ

‘പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് വില്‍ക്കുമോ?’ പാക് ജനറലിന്റെ ചോദ്യം; ‘തീര്‍ത്തും സൗജന്യമായി നല്‍കു’മെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; അത് യാഥാര്‍ത്ഥ്യമായി

‘പഞ്ചമി’ മാസിക പ്രസിദ്ധീകരിച്ചു

എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെറ്റോ സംസ്ഥാന കണ്‍വെന്‍ഷന്‍ ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളയണം: ഫെറ്റോ

രാഹുല്‍ മാങ്കൂട്ടത്തിലിന് രൂക്ഷവിമര്‍ശനം: സ്ഥാനമൊഴിയില്ലെന്ന് മാങ്കൂട്ടത്തില്‍

എറണാകുളത്ത് നടന്ന ഭാരതീയ പോര്‍ട്ട് ആന്‍ഡ് ഡോക്ക് മസ്ദൂര്‍ മഹാസംഘിന്റെ ദേശിയ നിര്‍വാഹക സമിതി യോഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. സതീഷ് ഹൊന്നക്കാട്ടെ, ശ്രീകാന്ത്റോയ്, സതീഷ് ആര്‍. പൈ, സുരേഷ് കെ. പട്ടീല്‍,  ചന്ദ്രകാന്ത് ധുമല്‍ തുടങ്ങിയവര്‍ സമീപം

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റാഗിങ്: കടുത്ത ശിക്ഷയ്‌ക്ക് നിയമം നടപ്പാക്കണം- ഹൈക്കോടതി

ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ തുറന്നുകാട്ടി എസ് ജയശങ്കർ ; തീവ്രവാദികൾക്ക് ഇളവ് നൽകില്ലെന്ന് വിദേശകാര്യ മന്ത്രി

മുനമ്പത്ത് തയ്യില്‍ ഫിലിപ്പ് ജോസഫിന്റെ വീട്ടില്‍ ഹരിത കുങ്കുമ പതാക പാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies