Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കയര്‍മേഖലയില്‍ ഇത്തവണയുമില്ല ഓണക്കാലം, തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്‍ക്കേണ്ട അവസ്ഥയിൽ തൊഴിലാളികൾ

ഹരി ചേനങ്കര

Janmabhumi Online by Janmabhumi Online
Aug 9, 2021, 11:09 am IST
in Kollam
coir

coir

FacebookTwitterWhatsAppTelegramLinkedinEmail

ചവറ: കായലോരങ്ങളെ ശബ്ദമുഖരിതമാക്കിയിരുന്ന തൊണ്ടുതല്ല് പുതുതലമുറയുടെ കണ്‍മുന്നില്‍ നിന്നും മായുന്നു. തൊഴിലും വരുമാനവുമില്ലാതെ ഓണത്തെ വരവേല്‍ക്കേണ്ട അവസ്ഥയിലാണ് കയര്‍ മേഖലയിലെ തൊഴിലാളികള്‍.  ജില്ലയിലെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്‌ക്ക് വലിയ സംഭാവന നല്‍കിയ കയര്‍ മേഖല വലിയ പ്രതിസന്ധിയിലാണ്. കയര്‍ വ്യവസായത്തോടും തൊഴിലാളികളോടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്.  

കയര്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുളള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്ന മുന്‍സര്‍ക്കാരുകളുടെ വാഗ്ദാനം പണ്ടാളി.  ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ പൂട്ടി. ഒറ്റമുറി ഓഫീസ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.  

‘ചവറ, പന്മന, തേവലക്കര ചകിരി കൊണ്ട് പിഴയ്‌ക്കണം’ എന്ന നാട്ടുചൊല്ല് ഈനാടിന്റെ ജീവിതവും അവകാശവുമായിരുന്നു. റാട്ടും പിരിപ്പും തല്ലും കുരുക്കും കെട്ടുമൊക്കെയായി സജീവമായിരുന്ന കയര്‍ മേഖല ഇന്ന് ആളും ആരവവുമില്ലാത്ത ഓര്‍മയാകുന്നു.  

കയര്‍ നിര്‍മാണം കേരളത്തിലെ തന്നെ പ്രധാന കുടില്‍ വ്യവസായങ്ങളില്‍ ഒന്നായിരുന്നു. വീടുകളിലെ തൊണ്ട് കായലില്‍ കെട്ടിത്താഴ്‌ത്തി ചീയുമ്പോള്‍ കരയ്‌ക്കെത്തിച്ചാണ് കയര്‍ നിര്‍മാണം നടത്തിയിരുന്നത്. തൊണ്ടു തല്ല് സ്ത്രീ തൊഴിലാളികളാണ് ഏറ്റെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളില്‍ രണ്ടു കതിരുള്ള ഇരുപ്പുവണ്ടിയും ഒരു കതിരുള്ള നടവണ്ടിയും അച്ചും ഉപയോഗിച്ച് മൂന്ന് തൊഴിലാളികള്‍ ചേര്‍ന്നാണ് കയറുണ്ടാക്കിയിരുന്നത്.  

കയര്‍ സംഘങ്ങളില്‍ ആലപ്പാടന്‍, മങ്ങാടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന കയറാണ് ജില്ലയിലെ കയര്‍ നിര്‍മാണ കേന്ദ്രമായിരുന്ന ചവറയില്‍ കൂടുതലായും നിര്‍മിച്ചിരുന്നത്. മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ്, വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകരയിലെ കായല്‍ത്തീരങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലായി കയര്‍ പിരി കേന്ദ്രങ്ങളും സംഘങ്ങളും സജീവമായിരുന്നു.  

എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും പലയിടങ്ങളിലും പൂട്ടി. ഒരുക്ക്, പിരിപ്പ്, കറക്ക്, വളയല്‍, കെട്ട് എന്നിങ്ങനെയായിരുന്നു ഒരു വണ്ടിക്കളത്തിലെ തൊഴിലാളികളുടെ തിരിവ്. നാലു പൂട്ടു മുതല്‍ 25 പൂട്ടുവരെ ഉണ്ടായിരുന്ന വീടുകളും വണ്ടിക്കളങ്ങളും ഇന്നില്ലാതായി.

Tags: OnamIndustrycoir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

Kerala

2025 സെപ്തംബറില്‍ കേരളത്തിലെ ബാങ്കുകള്‍ പത്ത് ദിവസം തുറക്കില്ല

Kerala

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

Kerala

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies