Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കമ്മ്യൂണിസ്റ്റ് ക്രൂരതയ്‌ക്കും കെടുത്താനായില്ല വിസ്മയക്കുള്ളിലെ ജ്വാല; സിപിഎം കൊലക്കത്തിക്ക് ഇരയായ സന്തോഷിന്റെ മകള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 08:53 pm IST
in Parivar

കണ്ണൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനിരയായി ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയയ്‌ക്ക് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പിതാവ് സന്തോഷ് ആഗ്രഹിച്ച വിജയത്തിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എത്തിച്ചേരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിസ്മയ. 

മകളുടെ ഈ വിജയം കാണാന്‍ പിതാവ് സന്തോഷ് ഏറെ ആഗ്രഹിച്ചതാണ്. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയതിന്റെ സന്തോഷത്തിനിടയിലും അച്ഛന്‍ തന്റെകൂടെ ഈ സന്തോഷം പങ്കിടാന്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് വിസ്മയ. പിതാവിന്റെ മരണ ശേഷം നടന്ന എസ്എസ്എല്‍സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങള്‍ക്കും വിസ്മയ എ പ്ലസ് നേടിയിരുന്നു. കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പിലാണ് മുഴുവന്‍ വിഷയങ്ങളിലും വിസ്മയ എ ഗ്രേഡ് നേടിയിരിക്കുന്നത്. കെമിസ്ട്രി ഐച്ഛീക വിഷയമെടുത്ത് ബിരുദ പഠനമാണ് തന്റെ ആഗ്രഹമെന്ന് വിസ്മയ പറഞ്ഞു.

തൊഴിലാളിയായിരുന്ന സന്തോഷിനെ വാക്കത്തിക്ക് അരിഞ്ഞ് വീഴ്‌ത്തിയപ്പോള്‍ പറക്ക മുറ്റാത്ത  കുഞ്ഞുങ്ങളായിരുന്ന വിസ്മയയും സഹോദരനും കരഞ്ഞു കൊണ്ട് ലോകത്തെ നോക്കി നിലവിളിച്ചത് നാട്ടുകാര്‍ക്ക് ഇന്നും മറക്കാന്‍ ആവാത്ത അനുഭവമാണ്. സന്തോഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് മകള്‍ വിസ്മയയുടെ കണ്ണീരണിഞ്ഞ ചിത്രം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത് ഫേസ്ബുക്ക് വാളില്‍ വിസ്മയയുടെ ചോദ്യങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് താനെന്നും എന്ത് തെറ്റാണ് എന്റെ അച്ഛന്‍ ചെയ്തത്, തന്റെ അച്ഛനെ എന്തിനാണവര്‍ കൊന്നതെന്നതിന്റെ ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമുളള’  വിസ്മയയുടേതായി ഫെയ്സ്ബുക്കില്‍ വന്ന വീഡിയോ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഹിന്ദിയിലെഴുതിയ ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട പോസ്റ്റര്‍ വിസ്മയ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

2017 ജനുവരി 18 ന് രാത്രിയാണ് മാര്‍ക്സിസ്റ്റ് ക്രൂരതയുടെ നേര്‍ ചിത്രമായ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് സന്തോഷിനെ സിപിഎമ്മുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിസ്മയയുടെ സഹോദരന്‍ സാരംഗ് ഡല്‍ഹിയില്‍ വുഡ് ഡിസൈനിഗിംല്‍  ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ധര്‍മ്മടം കൃഷ്ണാലയത്തില്‍ എം.സി. ബേബിയാണ് വിസ്മയയുടെ മാതാവ്.

Tags: ആര്‍എസ്എസ്kannurbjpപ്ലസ്ടുcpimvismaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.