Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എഎ റഹിമിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി; പോലീസ് നിഷ്‌ക്രിയം

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു

Janmabhumi Online by Janmabhumi Online
Jul 28, 2021, 07:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ വീണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്‌ത്തി. കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ മലയിന്‍കീഴ് അയണിയോട് മേലേവീട്ടില്‍ (ജയാഭവന്‍) വിവേക് (27) നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ നാലിന് വിളവൂര്‍ക്കല്‍ പാറപ്പൊറ്റയില്‍ വച്ചാണ് ആക്രമണം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ വിവേക് ഓട്ടത്തിനായി വണ്ടി എടുക്കാന്‍ പോകവെ റോഡരികില്‍ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വടിവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിവേകിന്റെ വലതുകൈയുടെ പെരുവിരല്‍ അറ്റുവീണു. ഇരുകൈകളിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. ഗുരുതര പരിക്കേറ്റ വിവേകിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. വിഷ്ണു ആര്‍എസ്എസ് വിളവൂര്‍ക്കല്‍ മണ്ഡല്‍ കാര്യവാഹാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് രാത്രി വിളവൂര്‍ക്കലില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഗര്‍ഭിണിയടക്കം ഏഴുപേര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റു. രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. അന്നും അക്രമികള്‍ വിഷ്ണുവിനെ വകവരുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിഷ്ണുവിന്റെ ജീവനെടുക്കുമെന്ന് ആക്രാശിച്ചാണ് അന്ന് അക്രമികള്‍ മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിളവൂര്‍ക്കല്‍ പെരുകാവ് മേഖലയില്‍ നടന്ന വാക്കുതര്‍ക്കങ്ങളാണ് പിന്നിട് ആക്രമണത്തില്‍ കലാശിച്ചത്.  

സംഭവത്തിന് ശേഷം മലയിന്‍കീഴ് പോലീസ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇരു കക്ഷികളും ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കില്ലെന്ന ധാരണണയിലാണ് പിരിഞ്ഞത്. എന്നാല്‍ ധാരണയുണ്ടാക്കി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വടിവാള്‍ കൈയിലെടുക്കുകയായിരുന്നു.

ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരം: ബിജെപി  

വിളവൂര്‍ക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരമെന്ന് ബിജെപി ജില്ലാ മേഖലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകിനെ വെട്ടിവീഴ്‌ത്തുന്നതിന്റെ തലേന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അഡ്വ.എ.എ റഹീം വിളവൂര്‍ക്കലില്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനകള്‍ തലേന്ന് നടന്നതായി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കളെ പ്രീതിപ്പെടുത്താന്‍ കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഇത്തരം കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രക്തം വീഴ്‌ത്തിയുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കില്ലെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി വിളവൂര്‍ക്കലിനെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ആരും മോഹിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: തിരുവനന്തപുരംbjpഡിവൈഎഫ്ഐഎ.എ. റഹീംആര്‍എസ്എസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

India

ഇൻഡി സഖ്യവും പാകിസ്ഥാനും രണ്ട് ശരീരങ്ങളും ഒരു ആത്മാവും പോലെ ; പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകിയതിനെ വിമർശിച്ച് ബിജെപി 

India

ഉത്തരാഖണ്ഡിൽ കൂണ് പോലെ മുളച്ച് പൊങ്ങിയത് നിരവധി നിയമവിരുദ്ധ മദ്രസകൾ : റൂർക്കിയിലടക്കം അടപടലം പൂട്ടിക്കെട്ടി ധാമി സർക്കാർ

Kerala

കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കും :രാജീവ് ചന്ദ്രശേഖര്‍

Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ജില്ലാ ഇന്‍ചാര്‍ജുമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies