Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ പ്രദര്‍ശനങ്ങള്‍; കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ കോടികളുടെ തട്ടിപ്പ്; തെളിവുകളോടെ പിടികൂടി വിജിലന്‍സ്

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jul 24, 2021, 02:13 pm IST
in Kerala

തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് കോടികളുടെ തട്ടിപ്പ്. വിജിലന്‍സ് നടത്തിയ പരിശോധനയെ തുടര്‍ന്ന് മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും എസ്.എം. ആരിഫിനെ മാറ്റി നിര്‍ത്തി.  

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്. എംഡി സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കോര്‍പ്പറേഷന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഇയാള്‍ നല്‍കിയില്ല. കോര്‍പ്പറേഷനിലേക്ക് സംസ്ഥാനത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പാഴ്‌സലുകള്‍ വരാറുണ്ട്. മെയില്‍ വഴി ഇതിന്റെ അറിയിപ്പ് ലഭിക്കും.

കോര്‍പ്പറേഷന്‍ അറിയാതെ പാഴ്‌സലുകള്‍  തട്ടിയെടുത്ത് മറിച്ച് വില്‍ക്കുന്നതിനു വേണ്ടിയാണ് പാസ്‌വേര്‍ഡ് നല്‍കാതിരുന്നത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രദര്‍ശനങ്ങളുടെ ചുരുള്‍ അഴിയുന്നത്. ഓണം, ക്രിസ്തുമസ്, ബക്രീദ് കൂടാതെ മറ്റ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വ്യവസായ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാന വ്യപകമായി പ്രദര്‍ശനങ്ങള്‍ കരകൗശല കോര്‍പ്പറേഷന്‍ സംഘടിപ്പിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതിലേക്കായി ചെലവഴിക്കുന്നത്. ഇതില്‍ പ്രദര്‍ശനങ്ങള്‍ നടത്താതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.  

ഇതേ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയ്‌ക്ക് കോര്‍പ്പറേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു എന്ന് കണ്ടെത്തി. എസ്.എം. ആരിഫിനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തോ തത്തുല്യ തസ്തികകളിലോ നിയമിക്കാന്‍ പാടില്ലെന്ന് ശുപാര്‍ശ ചെയ്തു.  

മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ മറ്റൊരു വിദ്യകൂടി ഇയാള്‍ ചെയ്തിരുന്നു. കോഴിക്കോട് ഇരിങ്ങയില്‍ നടന്ന ക്രാഫ്റ്റ് ബസാര്‍ പ്രദര്‍ശനത്തില്‍ ഒരു കോടിയിലധികം രൂപയ്‌ക്ക് വ്യാപാരം നടന്നതായി കണക്കുകളില്‍ കാണിച്ചു. എന്നാല്‍ നടന്നത് 24 ലക്ഷം രൂപയ്‌ക്കും. താന്‍ എംഡി ആയിരുന്നപ്പോള്‍ കൂടുതല്‍ വ്യാപാരം നടന്നെന്ന് കാണിച്ച് സര്‍ക്കാരിലും റിയാബിലും റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍  ആരിഫ് നടത്തിയത് ക്രിമിനല്‍ കുറ്റമായിരുന്നിട്ടും നടപടി സ്വീകരിക്കാതെ കരകൗശല ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുംബൈ ഓഫീസിലേക്ക് സ്ഥലം മാറ്റി. പക്ഷേ, ആരിഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Tags: Fraudകേരള കരകൗശല വികസന കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് ലക്ഷം തട്ടിയ പൂമ്പാറ്റ സിനിയും മകളും അറസ്റ്റില്‍

Kerala

ശബരിമല അഭിഷേകം നടത്തിയ നെയ്യ് വിതരണ ക്രമക്കേട്: സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

ശബരിമലയിലെ അഭിഷേകം നടത്തിയ നെയ് തട്ടിപ്പില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട്

Kerala

വിവാഹമോചിതയുമായി ചങ്ങാത്തം കൂടി ലൈംഗികമായി പീഡിപ്പിച്ചു,സ്വര്‍ണവും പണവും തട്ടി- യുവാവ് പിടിയില്‍

Kerala

രക്തസാക്ഷി ഫണ്ട് കെ പി മധു കട്ടു, ഓഡിറ്റ് നടത്തിയപ്പോള്‍ ഞെട്ടി-സി പി എം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.