Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാജ പ്രദര്‍ശനങ്ങള്‍; കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ കോടികളുടെ തട്ടിപ്പ്; തെളിവുകളോടെ പിടികൂടി വിജിലന്‍സ്

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Jul 24, 2021, 02:13 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് കോടികളുടെ തട്ടിപ്പ്. വിജിലന്‍സ് നടത്തിയ പരിശോധനയെ തുടര്‍ന്ന് മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും എസ്.എം. ആരിഫിനെ മാറ്റി നിര്‍ത്തി.  

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്. എംഡി സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കോര്‍പ്പറേഷന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഇയാള്‍ നല്‍കിയില്ല. കോര്‍പ്പറേഷനിലേക്ക് സംസ്ഥാനത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പാഴ്‌സലുകള്‍ വരാറുണ്ട്. മെയില്‍ വഴി ഇതിന്റെ അറിയിപ്പ് ലഭിക്കും.

കോര്‍പ്പറേഷന്‍ അറിയാതെ പാഴ്‌സലുകള്‍  തട്ടിയെടുത്ത് മറിച്ച് വില്‍ക്കുന്നതിനു വേണ്ടിയാണ് പാസ്‌വേര്‍ഡ് നല്‍കാതിരുന്നത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രദര്‍ശനങ്ങളുടെ ചുരുള്‍ അഴിയുന്നത്. ഓണം, ക്രിസ്തുമസ്, ബക്രീദ് കൂടാതെ മറ്റ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വ്യവസായ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാന വ്യപകമായി പ്രദര്‍ശനങ്ങള്‍ കരകൗശല കോര്‍പ്പറേഷന്‍ സംഘടിപ്പിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതിലേക്കായി ചെലവഴിക്കുന്നത്. ഇതില്‍ പ്രദര്‍ശനങ്ങള്‍ നടത്താതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.  

ഇതേ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയ്‌ക്ക് കോര്‍പ്പറേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു എന്ന് കണ്ടെത്തി. എസ്.എം. ആരിഫിനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തോ തത്തുല്യ തസ്തികകളിലോ നിയമിക്കാന്‍ പാടില്ലെന്ന് ശുപാര്‍ശ ചെയ്തു.  

മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ മറ്റൊരു വിദ്യകൂടി ഇയാള്‍ ചെയ്തിരുന്നു. കോഴിക്കോട് ഇരിങ്ങയില്‍ നടന്ന ക്രാഫ്റ്റ് ബസാര്‍ പ്രദര്‍ശനത്തില്‍ ഒരു കോടിയിലധികം രൂപയ്‌ക്ക് വ്യാപാരം നടന്നതായി കണക്കുകളില്‍ കാണിച്ചു. എന്നാല്‍ നടന്നത് 24 ലക്ഷം രൂപയ്‌ക്കും. താന്‍ എംഡി ആയിരുന്നപ്പോള്‍ കൂടുതല്‍ വ്യാപാരം നടന്നെന്ന് കാണിച്ച് സര്‍ക്കാരിലും റിയാബിലും റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍  ആരിഫ് നടത്തിയത് ക്രിമിനല്‍ കുറ്റമായിരുന്നിട്ടും നടപടി സ്വീകരിക്കാതെ കരകൗശല ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുംബൈ ഓഫീസിലേക്ക് സ്ഥലം മാറ്റി. പക്ഷേ, ആരിഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Tags: Fraudകേരള കരകൗശല വികസന കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്പന്തി സഹകരണ ബാങ്കിലെ തട്ടിപ്പ് കോണ്‍ഗ്രസ്-സി പി എം നേതാക്കള്‍ ചേര്‍ന്ന് നടത്തിയത്

Kerala

പറ്റിച്ച് ജീവിക്കാനേ അറിയുള്ളു എന്ന് കാര്‍ത്തിക, എന്തിനാണ് പറ്റിക്കാന്‍ നിന്നുതരുന്നതെന്നും ചോദ്യം

Kerala

ദേവസ്വം ബോര്‍ഡില്‍ നിയമന വാഗ്ദാനം നല്‍കി തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

Kerala

ഓണ്‍ലൈന്‍ എഡ്യൂക്കേഷന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് ; യുവാവ് പിടിയില്‍

Kerala

വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies