Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മറ്റൊരാളുടെ ഭാര്യയെകൂടാതെ ജീവിക്കാനാവില്ലെന്ന് സിപിഎം നേതാവ്; വിജയന്റെ അശ്ലീല പ്രണയ സല്ലാപ ഓഡിയോ പുറത്ത്; തീവ്രത പരിശോധിച്ച് തരം താഴ്‌ത്താന്‍ തീരുമാനം

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

Janmabhumi Online by Janmabhumi Online
Jul 21, 2021, 08:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

നെടുങ്കണ്ടം: ഇടുക്കി ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുമായി അശ്ലീല പ്രണയ സല്ലാപം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിക്ക് ശുപാര്‍ശ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വാരം സിപിഎം ജില്ലാ നേതാവിന്റെ സംഭാഷണം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധവും ട്രോളുകളും നിറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് ചേരാത്ത സംഭാഷണമാണിതെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് വിഷയം പരിഗണിച്ചത്. മുന്‍ മന്ത്രി എംഎം മണിയുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന നേതാവ്കൂടിയാണ് ഇദേഹം.

വിവാഹിതനും മക്കളും മരുമക്കളുമുള്ള ഇയാള്‍ വീട്ടമ്മയെ കൂടാതെ ജീവിക്കാനാവില്ലെന്നു സംഭാഷണത്തില്‍ പറയുന്നത്. നിന്നെ കാമിക്കാനും, നിന്നെ പ്രണയിക്കാനും, നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്‌ക്കാനും, പിന്നെ കയ്യില്‍ കിട്ടിയാല്‍ വേറെ പലതിനും തയ്യാറാണെന്നനാണ് അദേഹം വീട്ടമ്മയോട് പറയുന്നത്. 

നീ അനുവദിക്കില്ലേ എന്ന് ചോദിക്കുമ്പോള്‍ ,ഇല്ല അനുവദിക്കില്ല എന്നാണ് വീട്ടമ്മയുടെ മറുപടി ,വേറൊരാളുടെ മുതല് നമുക്ക് കയ്യേറാന്‍ പറ്റുമോ, അത് അതിക്രമമല്ലേ ,എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള വീട്ടമ്മയുടെ മറുപടി. മനസ് കൊണ്ട് നീയെന്റെ കാമുകിയാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ശരിക്കും പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിവേണമെന്നായിരുന്നു അടുത്ത വാചകം. ഞാന്‍ ചതിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, സഹായം മാത്രമേ ചെയ്യുകയുള്ളൂ ,നാലുപേരുടെ മുന്നില്‍ വച്ച് നമ്മള്‍ കാണുമ്പോള്‍ സാധാരണ ആളുകള്‍ തന്നെ  .ഇതിനുള്ള പ്രായമല്ലല്ലോ നമ്മുടെ എന്ന വീട്ടമ്മയുടെ ചോദ്യത്തിന്, പ്രായം ഇതിനു ഒരു തടസമല്ല എന്നായിരുന്നു നേതാവിന്റെ മറുപടി. ഈ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിട്ടുണ്ട്.  

എന്നാല്‍, തന്നെ കുടുക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിച്ചതാണ് എന്ന് യോഗത്തില്‍ വിജയന്‍ വാദിച്ചത്. പ്രാഥമിക വിലയിരുത്തലില്‍ നേതാവിന് വീഴ്ച പറ്റിയതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്‌ത്തല്‍ നടപടി. ജില്ലാ കമ്മിറ്റിയില്‍ നിന്നും നേതാവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുമെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടിയിലെ തന്നെ ഒരു പ്രബല വിഭാഗം ഇദ്ദേഹത്തെ ഹണിട്രാപ്പില്‍ പെടുത്തുകയായിരുന്നെന്നും ആരോപിക്കുന്നുണ്ട്.

നേതാവിന്റെ സംഭാഷണത്തിന്റെ ഏതാനം മിനിറ്റുകള്‍ മാത്രമുള്ള ഓഡിയോ മാത്രമാണ് പുറത്ത് വന്നത്. അതേ സമയം വിഷയത്തില്‍ ആദ്യം പ്രതിഷേധവുമായെത്തിയ പലരും പിന്നീട് ഇക്കാര്യം പുറത്ത് പറയാന്‍ തയ്യാറായില്ല. ഭാവിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വരെ എത്തേണ്ട നേതാവിനെതിരെയാണ് ഇപ്പോള്‍ നടപടി വരുന്നത്.

തരം താഴ്‌ത്താന്‍ തീരുമാനം  

ഇടുക്കി: സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍. വിജയനെതിരെ അച്ചടക്ക നടപടി. സിപിഎം ജില്ലാ ഘടകമാണ് ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടി ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് തരം താഴ്‌ത്താന്‍ തീരുമാനമെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

Tags: phoneidukkiഎം.എം. മണിcpimcpiറെക്കോഡ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

Idukki

‘എന്റെ കേരളം 2023’; ഇടുക്കിയിൽ പ്രദർശന വിപണന മേള മേള ഏപ്രിൽ 28 മുതൽ മെയ് നാല് വരെ

Kerala

ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ല : വിവാദമായതോടെ കാനത്തിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സിപിഐ

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

Kerala

നഷ്ടമാകുന്നത് മികച്ച നിലവാരത്തിലുള്ള സ്‌കൂളുകള്‍: പിഎം ശ്രീയില്‍ ഇടംതിരിഞ്ഞ് സിപിഐ; വെട്ടിലായി സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും

പുതിയ വാര്‍ത്തകള്‍

വടക്കേക്കര കൂട്ടകൊലപാതകം : പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കനേഡിയൻ മന്ത്രി അനിത ആനന്ദ്

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

രാജ്യത്തിനൊപ്പം; പാകിസ്ഥാനിലേക്ക് സൈനികരെയും ഡ്രോണുകളും അയച്ച തുര്‍ക്കിയിലെ സര്‍വ്വകലാശാലയുമായി ബന്ധം റദ്ദാക്കി ജെഎന്‍യു

വനം വകുപ്പ് ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറി അസഭ്യം പറഞ്ഞ് കെയു ജനീഷ് കുമാര്‍ എംഎല്‍എ, ജനങ്ങളുടെ പ്രശ്‌നങ്ങളിലെ ഇടപെടലെന്ന് ന്യായം

വ്യോമികാ സിങ്ങ്

പുറമെ ശാന്തയെങ്കിലും അകമേ കാരിരുമ്പിന്റെ കരുത്തുള്ള വ്യോമികാ സിങ്ങ്; വ്യോമിക എന്ന പേരിട്ടപ്പോള്‍ അച്ഛന്‍ സ്വപ്നം കണ്ടു ‘ഇവള്‍ ആകാശത്തിന്റെ മകളാകും’

ദളിത് യുവാവിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

കോടികളുടെ റെയില്‍വേ,ഹൈവേ, ടെലികോം ഓര്‍ഡറുകള്‍ നേടി ഈ റെയില്‍വേ കമ്പനി; അഞ്ച് ദിവസത്തില്‍ ഒരു ഓഹരിയുടെ വില 54 രൂപ കൂടി

യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച അഡ്വ.ബെയ്ലിന്‍ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies