Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുന്നുവെന്നാരോപിച്ച് മറിയം ഷറീഫ്; ഇസ്ലാമിക ശക്തികള്‍ തന്നെ വേട്ടയാടുന്നുവെന്ന് ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ ഭാര്യ മറിയം ഷറീഫും ഇമ്രാന്റെ മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്. ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു മറിയം ഷെറീഫയുടെ ഈ ആരോപണം.

Janmabhumi Online by Janmabhumi Online
Jul 21, 2021, 04:58 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ  ഭാര്യ മറിയം ഷറീഫും ഇമ്രാന്റെ  മുന്‍ഭാര്യ ജെമീമ ഗോള്‍ഡ്‌സമിത്തും തമ്മില്‍ ട്വിറ്ററില്‍ പോര്.

ഇമ്രാന്റെ മക്കള്‍ ജൂതരുടെ മടിയില്‍ വളരുകയാണെന്നായിരുന്നു മറിയം ഷറീഫയുടെ ആരോപണം. ജൂതവംശജയായ ഇമ്രാന്റെ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെ ലക്ഷ്യംവെച്ചായിരുന്നു   മറിയം ഷെറീഫയുടെ ഈ ആരോപണം. എന്നാല്‍ 2004ല്‍ ഞാന്‍ പാകിസ്ഥാന്‍ വിട്ടത് മുതല്‍ തനിക്കെതിരെ ഇസ്ലാമിന്റെ  പേരില്‍ പാകിസ്ഥാനിലെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും തന്നെ ആക്രമിക്കുകയാണെന്നും മറിയം ഷറീഫും അത് തുടരുകയാണെന്നും ജെമീമ ട്വിറ്ററില്‍ തിരിച്ചടിച്ചു. ഇമ്രാനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം ബ്രിട്ടനില്‍ കഴിയകയാണ് ജെമീമ ഗോള്‍ഡ്സ്മിത്ത്.  

ഇസ്ലമാിന്റെ പേരില്‍ ആക്രമണം നേരിടുന്നുണ്ടെങ്കില്‍ അതിന് ജെമീമ കുറ്റപ്പെടുത്തേണ്ടത് മുന്‍ ഭര്‍ത്താവായ ഇമ്രാനെ തന്നെയാണെന്നായിരുന്നു ഇതിന് മറിയം ഷെറീഫയുടെ മറുപടി.  

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നവാസ് ഷെറീഫ് യുകെയില്‍ തന്റെ ചെറുമകന്റെ പോളോ മാച്ച് കാണാന്‍ പോയതിനെ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു.  പാകിസ്ഥാനില്‍ പാവപ്പെട്ടവര്‍ ജയില്‍ പോകുന്നു. ശക്തരായവര്‍ എന്‍ആര്‍ഒ സ്റ്റാറ്റസ് നേടി വിദേശത്തേക്ക് കടക്കുന്നു, ചെറുമകന്റെ പോളെ മാച്ച് കാണുന്നു- ഇതായിരുന്നു  ഇമ്രാന്റെ വിമര്‍ശനം.  പോളോ കളിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം പണവും ഒരു കുതിരയും സ്വന്തമായി വേണം. നിങ്ങളുടെ ചെറുമകന് എങ്ങിനെയാണ് ഇത്രയും പണം ലഭിച്ചതെന്ന് പറയണം. അത് പാകിസ്ഥാനിലെ ജനങ്ങളുടെ പണമാണോ – ഇമ്രാന്‍ ചോദിക്കുന്നു.

ഇമ്രാന്റെ ഈ പ്രസ്താവനക്കെതിരെ മറിയം ഷെറീഫ് ഇമ്രാനെതിരെ ആഞ്ഞടിച്ചതിങ്ങിനെ: ‘അവന്‍ നവാസ് ഷെറീഫിന്റെ ചെറുമകന്‍ ആണ്. അല്ലാതെ ജെമീമ ഗോള്‍ഡ്‌സ്മിത്തിന്റെ ചെറുമകനല്ല. നവാസ് ഷെറീഫിന്റെ ചെറുമകന്‍ വളരുന്നത് ജൂതന്മാരുടെ മടിയിലല്ല.’

Tags: imran khanimrankhanജെമീമ ഗോള്‍ഡ്‌സമിത്ത്മറിയം ഷറീഫ്നവാസ് ഷെറീഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

World

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

World

‘കരസേനാ മേധാവി ജനറൽ അസിം മുനീർ എന്റെ ഭാര്യയുമായി സൗഹൃദം പുലർത്താൻ ആഗ്രഹിച്ചു , പക്ഷേ ബുഷ്‌റ ബീബി അന്ന് വിസമ്മതിച്ചു ‘; ഇമ്രാൻ ഖാന്റെ വെളിപ്പെടുത്തൽ

World

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies