Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാക്‌സിനേഷന്‍ അട്ടിമറി സ്ഥിരീകരിച്ച് മേയര്‍; പ്രതിഷേധം കനത്തപ്പോള്‍ പുതിയ നിലപാട്

സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ നിന്ന് വാക്‌സിന്‍ എടുത്താല്‍ മതിയെന്നുമാണ് മേയറുടെ നിലപാട്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 21, 2021, 03:50 pm IST
in Kollam
കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കൊവിഡ് വാക്‌സിനെടുക്കാന്‍ കട്ടപ്പന ടൗണ്‍ ഹാളിലെത്തിയ ജനക്കൂട്ടം

കൊല്ലം: കോര്‍പറേഷന്‍ പരിധിയില്‍ വാക്‌സിന്‍ വിതരണത്തില്‍ മാസങ്ങളായി നടക്കുന്ന അട്ടിമറി സ്ഥിരീകരിച്ച് മേയര്‍ പ്രസന്ന ഏണസ്റ്റ്. വാക്‌സിന്‍ ലഭിക്കാതെ വീടകങ്ങളില്‍ ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതിനാല്‍ കോര്‍പ്പറേഷന്‍ ഭരണകൂടത്തോടുള്ള പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ക്ക് പുതിയ നിര്‍ദേശവുമായി മേയര്‍ രംഗത്തെത്തിയത്.  

ഇനിമുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൗണ്‍സിലര്‍മാര്‍ കത്ത് കൊടുത്തുവിടേണ്ടെന്നും എല്ലാവര്‍ക്കും ജാതിമതരാഷ്‌ട്രീയ വ്യത്യാസമില്ലാതെ വാക്‌സിന്‍ ഉറപ്പാക്കണമെന്നുമാണ് മേയറുടെ കര്‍ശന നിര്‍ദേശം.

സ്ലോട്ട് വഴി ബുക്ക് ചെയ്തും കൗണ്‍സിലര്‍മാര്‍ നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനത്തിലുമായിരുന്നു ഇതുവരെയും വാക്‌സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കൗണ്‍സിലര്‍മാര്‍ ടോക്കണ്‍ കൊടുക്കണ്ട എന്നും ആവശ്യമുള്ളവര്‍ കേന്ദ്രങ്ങളിലെത്തി ക്യൂ നിന്ന് വാക്‌സിന്‍ എടുത്താല്‍ മതിയെന്നുമാണ് മേയറുടെ നിലപാട്. ഓരോ ഡിവിഷനുകളിലും ആയിരകണക്കിന് ആള്‍ക്കാരാണ് വാക്‌സിന്‍ എടുക്കാന്‍ ഉള്ളത്.

 60 വയസ് പിന്നിട്ട പലരും വീടുകളില്‍ വാക്‌സിനേഷന്‍ ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്. രാഷ്‌ട്രീയാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്കുന്ന രീതി ഇടതുകൗണ്‍സിലര്‍മാര്‍ പതിവാക്കിയതോടെയാണ് പ്രതിഷേധം വ്യാപകമായത്. രണ്ടുമാസം മുമ്പ് പാര്‍ട്ടി കൗണ്‍സിലറും നികുതികാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.കെ. സവാദ്, വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍വിതരണം ചെയ്തിരുന്ന ആരോഗ്യവിഭാഗം ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തോടെ കാര്യങ്ങള്‍ ഇടതുകൗണ്‍സിലര്‍മാരുടെ കൈപ്പിടിയിലായെന്നതാണ് മറ്റൊരു ആക്ഷേപം. 

അതേസമയം എല്ലാവരും കൂടി വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ സാമൂഹ്യ അകലം പോലും പാലിക്കാന്‍ പറ്റാത്ത അവസ്ഥയാകുമെന്ന വാദവും ഉയരുന്നു.  രോഗവ്യാപനം കുറയ്‌ക്കുന്നതിന് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും അടിക്കടി നിര്‍ദ്ദേശങ്ങള്‍ വയ്‌ക്കുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. ഓരോ കേന്ദ്രങ്ങളിലും ബുക്ക് ചെയ്തും ടോക്കണ്‍ എടുത്തും വരുന്നവര്‍ക്ക് പോലും കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ പരാതികളുടെ ബാഹുല്യമായിരുന്നു. പലയിടത്തും ഇത് രൂക്ഷമായ തര്‍ക്കത്തിലേക്കും വഴിമാറി. ഇതെല്ലാം പോലീസിന് തലവേദനയായിരുന്നു. കൂടുതല്‍ ജനങ്ങള്‍ എത്തുന്നത് മൂലം പ്രശ്ങ്ങള്‍ രൂക്ഷമാകുന്ന അവസ്ഥയിലേക്ക് പോയേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

Tags: കലാപംkollamവാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.