Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് ലോക പാമ്പ് ദിനം; ലോറി കയറി തലയ്‌ക്ക് പരിക്കേറ്റ പെരുമ്പാമ്പ് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം ആവാസ കേന്ദ്രത്തിലേക്ക്

തുണയായത് പ്രകൃതി സ്‌നേഹികളുടെ കാരുണ്യം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 16, 2021, 04:54 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: ലോറി കയറി തല പൊട്ടിയ പെരുമ്പാമ്പ് ഒമ്പത് മാസത്തെ ചികിത്സയ്‌ക്ക് ശേഷം  വനത്തിലേക്ക്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22ന് വാഹനം കയറി താടിയെല്ല് തകര്‍ന്ന നിലയില്‍ കാണപ്പെട്ട പെരുമ്പാമ്പിനെ ഒരുകൂട്ടം പ്രകൃതി സ്‌നേഹികളുടെ ദയാവായ്‌പ്പില്‍ കണ്ണൂരിലെ വെറ്റിനറി ആശുപത്രിയിലെത്തിക്കുകയും ഡോ. ഷെറിന്‍ പി സാരംഗിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ പരിചരിച്ച് വരികയായിരുന്നു. വാഹനം കയറി താടിയെല്ല് 12 കഷണങ്ങളായി പൊട്ടി പോയതിനാല്‍ തീര്‍ത്തും അവശ നിലയിലായിരുന്നു. കഴിഞ്ഞ 8 മാസത്തെ പരിചരണത്തെ തുടര്‍ന്ന് ആ പെരുമ്പാമ്പ് പൂര്‍ണ്ണ ആരോഗ്യവാനായി മാറി. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയ നടത്തുകയുണ്ടായി. തുടര്‍ന്ന് നാല് മാസത്തിന് ശേഷമാണ് പാമ്പ് ഭക്ഷണം കഴിച്ചു തുടങ്ങിയത്.  

ഒക്‌ടോബര്‍ 21 ന് പുലര്‍ച്ചെ താഴെ ചൊവ്വയില്‍ ലോറി കയറി ചാകാറായി കിടക്കുന്ന പാമ്പിനെ കൊണ്ട് പട്രോളിംഗ് പോലീസ് പ്രകൃതി സ്‌നേഹികളുടെ സംഘടനയായ മാര്‍ക്കിന്റെ (മലബാര്‍ അവയര്‍നെസ് ആന്റ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനും ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഫോട്ടോഗ്രാഫറുമായ രഞ്ജിത്ത് നാരായണനെ അറിയിച്ചു. സ്ഥലത്തെത്തിയ രഞ്ജിത്ത് മുണ്ടയാട്ടെ സ്വന്തം വീട്ടിലെത്തിച്ച് പിറ്റേ ദിവസം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരുന്നു കൊടുത്ത് മയക്കി നടത്തിയ ആറു മണിക്കൂര്‍ ശസ്ത്ര ക്രിയയില്‍ ഡോക്ടര്‍ ഷെറിന്‍ എല്ലുകള്‍ ചേര്‍ത്തുവെച്ചു. പിറ്റേന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.  

ക്യൂറേറ്റര്‍ നന്ദന്‍ വിജയ കുമാറും ജയേഷും പരിചരണം ഏറ്റെടുക്കുകയായിരുന്നു. ദിവസവും മുറിവില്‍ മരുന്നുവെയ്‌ക്കുകയും ദേഹത്ത് ഈച്ച വരാതിരിക്കാന്‍ ലോഷന്‍ പുരട്ടുകയും ക്രമേണ അനക്കം കാട്ടി തുടങ്ങിയതോടെ വെളള എലികളെ ഭക്ഷണമായി നല്‍കി. ആദ്യ നാളുകളില്‍ തിന്നില്ലെങ്കിലും പീന്നീട് എലിയെ കഴിച്ചു തുടങ്ങി. കഴിഞ്ഞ ജൂണ്‍ മാസത്തോടെ പതിവുപോലെ ഭക്ഷണം കഴിച്ചു തുടങ്ങി. നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനായ പാമ്പ് പതിവുപോലെ പടം പൊഴിച്ചു തുടങ്ങി ശക്തമായി ചീറ്റി തുടങ്ങുകയും ചെയ്യുന്നു. ഇടയ്‌ക്കിടെ തലയുടെ എക്‌സറേ എടുക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ തുന്നല്‍ ഉണങ്ങിയതിന്റെ പാട് മാത്രമേ കാണാനുളളൂ. സ്വന്തമായി ഇരതേടാനും പ്രതിരോധിക്കാനും ശേഷിയുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആവാസ വ്യവസ്ഥയിലേക്ക് വിടുന്നത്.    

ദിവസങ്ങള്‍ക്ക് മുമ്പെ പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരച്ചെത്തിയിരുന്നു. എന്നാല്‍ ലോക പാമ്പ് ദിനമായ ഇന്ന് വനം വകുപ്പിന്റെ സഹകരണത്തോടെ തിരികെ കാട്ടിലേക്ക് വിടുവാന്‍ തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വനം വകുപ്പിന് വേണ്ടി ഏറ്റുവാങ്ങും. ഒരുപറ്റം പ്രകൃതി, പാമ്പ് സ്‌നേഹികളുടെ ദയാവായ്പില്‍ ഇത്രയും നീണ്ട ഇടവേളയ്‌ക്ക് ശേഷം മരണത്തോട് മല്ലടിച്ച ഒരു പെരുമ്പാമ്പ് തിരിച്ച് ജീവിതത്തിലേക്ക് വരുന്നത് ഒരുപക്ഷേ ആദ്യമാകാം. ഇതിന് സാക്ഷിയായത് കണ്ണൂരുകാരണെന്നത് ലോക പാമ്പ് ദിനത്തില്‍ കണ്ണൂരിലെ പ്രകൃതി സ്‌നേഹികള്‍ക്ക് അഭിമാനിക്കാം.

Tags: പൈത്തൺkannurSnake
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

Kerala

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

Kerala

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം; അന്വേഷണം ആരംഭിച്ചു

Kerala

റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരിൽ

Kerala

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies