Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുവതിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയ കമിതാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പുന്നപ്ര സ്വദേശിനി അനിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.

Janmabhumi Online by Janmabhumi Online
Jul 14, 2021, 10:15 am IST
in Alappuzha
കൊല്ലപ്പെട്ട അനിത

കൊല്ലപ്പെട്ട അനിത

FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം തള്ളിയ സംഭവത്തില്‍ യുവതിയുടെ കാമുകനും ഇയാളുടെ മറ്റൊരു കാമുകിയും അറസ്റ്റില്‍. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയെ (32) കൊലപ്പെടുത്തിയ കേസിലാണ് അനിതയുടെ കാമുകന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശിനി രജനി എന്നിവര്‍ അറസ്റ്റിലായത്.  

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ പുന്നപ്ര സ്വദേശിനി അനിതയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഭര്‍ത്താവ് അനീഷുമായി അകന്നു കഴിഞ്ഞിരുന്ന അനിത ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.  

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനിതയുടെ കഴുത്തില്‍ ബലമായി പിടിച്ച് ഞെരിച്ചതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതോടെ അനിതയുടെ മരണം ആത്മഹത്യയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രബീഷിനൊപ്പം അറസ്റ്റിലായ കാമുകി രജനിയെ ഫെയ്‌സ്ബുക്ക് വഴിയാണ് ഇയാള്‍ പരിചയപ്പെടുന്നത്. ഇവിടെ കഴിയുന്നതിനിടെ കായംകുളത്ത് വെച്ച് പുന്നപ്ര സ്വദേശിനിയായ അനിതയെ പരിചയപ്പെടുകയും ഇവര്‍ പലസ്ഥലങ്ങളിലായി താമസിക്കുകയും ചെയ്തു.  

അനിത ഗര്‍ഭിണിയായതോടെ ഇവരെ ഒഴിവാക്കാന്‍ തീരുമാനിക്കുകയും അതിനായി പ്രബീഷ് രജിനിയും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു. ഇതിനായി ഇരുവരും ചേര്‍ന്ന് അനിതയെ രജനിയുടെ വീട്ടില്‍ കൊണ്ടുവരികയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് വള്ളത്തില്‍ കയറ്റി മൃതദേഹം ദൂരെ സ്ഥലത്തേയ്‌ക്ക് കൊണ്ടുപോയി തള്ളാന്‍ ശ്രമിച്ചെങ്കിലും വള്ളം മറിഞ്ഞതോടെ വീടിന് സമീപം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അനിതയുടെ മൃതദേഹം കണ്ടെത്തിയ ശേഷം അനിതയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. ഈ വിവരങ്ങളില്‍ നിന്നാണ് പോലീസ് അന്വേഷണം പ്രബീഷിലേയ്‌ക്കെത്തിയത്.  

അനിത അവസാനം വിളിച്ചത് പ്രബീഷിയെയാണെന്ന് കണ്ടെത്തി. പ്രബീഷ് കൈനകരി ഭാഗത്തുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ഇയാളുടെ നമ്പര്‍ നിരീക്ഷിച്ചു തുടങ്ങി. ഇതിനിടയ്‌ക്ക് പ്രതി ചില ഓണ്‍ലൈനിലൂടെ വീട്ടിലേയ്‌ക്ക് സാധനങ്ങള്‍ വാങ്ങിയതോടെ കൃത്യമായ സ്ഥലവും പോലീസ് കണ്ടെത്തി. തുടര്‍ന്ന് വീട്ടിലെത്തി പ്രജീഷിനേയും കാമുകി രജനിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.അമ്പലപ്പുഴ ഡിവൈഎസ്പി എസ്പി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നെടുമുടി പോലീസാണ് കേസ് അന്വേഷിക്കുന്നത്.  

Tags: വനിതLoversarrest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

Local News

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

Kerala

പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

Local News

എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ : പിടിച്ചെടുത്തത് 52 ഗ്രാം എം.ഡി.എം.എ

Local News

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി ജയ് ശങ്കര്‍ (വലത്ത്) ട്രംപും ഷീ ജിന്‍പിങ്ങും (ഇടത്ത്)

ഓപ്പറേഷൻ സിന്ദൂരിനുശേഷം യൂറോപ്പ്, യുഎസ്, ചൈന എന്നിവ പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നുണ്ടോ?

ചലച്ചിത്രതാരം മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

തീപിടുത്തമുണ്ടായ കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു,കൂടുതല്‍ ദൂരത്തേക്ക് വലിച്ചു കൊണ്ടുപോകും

സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍

പാകിസ്ഥാന്‍ പ്രസിഡന്‍റ് ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (വലത്ത്)

ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ അവസ്ഥ വഷളാകുന്നു…പാകിസ്ഥാന്റെ ഏറ്റവും വലിയ ഈ കമ്പനി വില്‍ക്കാന്‍ വെച്ചിരിക്കുന്നു

വിദ്യാര്‍ത്ഥിനിയെ ബസ്റ്റോപ്പില്‍ ഇറക്കാത്തതിന് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ്: വി മുരളീധരന്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി രോഷാകുലരാണ്…യുദ്ധക്കൊതിയനായ എര്‍ദോഗാന്‍ അപകടകാരിയെന്ന് റിപ്പോര്‍ട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

ബ്രഹ്മോസ് 2

ശബ്ദത്തേക്കാള്‍ ഏഴ് മടങ്ങ് വേഗതയുള്ള പുതുതലമുറ ബ്രഹ്മോസ്; ഈ ഹൈപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈല്‍ പാക് പേടിസ്വപ്നമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies