Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രധാനമന്ത്രിയുടെ ചിത്രം കീറിയ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥക്കെതിരായഅന്വേഷണം ഉപേക്ഷിച്ചു; സാക്ഷിക്കള്‍ക്കെതിരെ നടപടി

ഇതിന്മേല്‍ നടപടി എടുക്കുന്നതിനു പകരം ബൈനി ക്രിസ്റ്റഫറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കേസ് അവസാനിപ്പിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിജിലന്‍സ് വിംഗിന്റേയും ലീഗല്‍ സെല്ലിന്റേയും അനുമതിയില്ലാതെ ചീഫ് ജനറല്‍ മാനേജര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു.

Janmabhumi Online by Janmabhumi Online
Jul 12, 2021, 10:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഓഫീസില്‍ പതിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വലിച്ചു കീറിയ ബിഎസ്എന്‍എല്‍  ഉദ്യോഗസ്ഥക്കെതിരായ അന്വേഷണം പാതി വഴില്‍ ഉപേക്ഷിച്ചു. ആക്ഷേപകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം കീറിയ തിരുവനന്തപുരം സര്‍ക്കിളിലെ ബൈനി ക്രിസ്റ്റഫര്‍ക്കെതിരെയാണ് അന്വേഷണം നടന്നത്. സംഭവം വിവാദമാകുകയും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തപ്പോളായിരുന്നു പ്രാഥമിക അന്വേഷണത്തിന് കമ്മീഷനെ വെച്ചത്. പൊതു സ്ഥലത്ത് പ്രധാനമന്ത്രിയെ അപമാനിച്ചത് ഗൗരവമുള്ള കുറ്റമാണെന്ന്  ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഉണ്ണി, അസിസ്റ്റന്റ് മാനേജര്‍ മുരളി എന്നിവരടങ്ങിയ കമ്മീഷന്‍ കണ്ടെത്തുകയും നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മേജര്‍ പെനാല്‍റ്റി നല്‍കണമെന്നായിരുന്നു ശുപാര്‍ശ.

ഇതിന്മേല്‍ നടപടി എടുക്കുന്നതിനു പകരം  ബൈനി ക്രിസ്റ്റഫറിനെ കുറ്റവിമുക്തയാക്കിക്കൊണ്ട് കേസ് അവസാനിപ്പിച്ചു. ഔദ്യോഗിക നടപടി ക്രമങ്ങള്‍ പാലിക്കാതെയും വിജിലന്‍സ് വിംഗിന്റേയും  ലീഗല്‍ സെല്ലിന്റേയും അനുമതിയില്ലാതെ ചീഫ് ജനറല്‍ മാനേജര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കുകയായിരുന്നു.

ബൈനി ക്രിസ്റ്റഫര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേസ് അവസാനിപ്പിക്കകയായിരുന്നു എന്നാണ് സിജെഎം സി വി വിനോദ് പറയുന്നത്.  ബി എസ് എന്‍ എല്‍ ഓഫീസ് പൊതു സ്ഥലമല്ലന്നും ജീവനക്കാര്‍ തമ്മിലുള്ള ഈഗോയാണ് പ്രശ്‌നകാരണമെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം. മോദിയെ അപമാനിച്ച ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തിയെങ്കിലും പരാതി നല്‍കിയ ബിഎംഎസ് യൂണിയന്‍ ജീവനക്കാര്‍ക്കെതിരെ നടപടി തുടങ്ങി. ഇല്ലാത്ത കാരണം പറഞ്ഞ് ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസ് അയയക്കുകയാണ്.

Tags: Prime Ministerനരേന്ദ്രമോദിബിഎസ്എന്‍എല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

India

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

India

അഹല്യബായി ഭാരതപൈതൃകത്തിന്റെ മഹാസംരക്ഷക: അഹല്യബായി ഹോള്‍ക്കര്‍ സ്മാരക സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി

India

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

പുതിയ വാര്‍ത്തകള്‍

തുർക്കിയെ കളി പഠിപ്പിക്കാനുറച്ച് ഇന്ത്യ : തുർക്കിയുടെ ഏറ്റവും വലിയ ശത്രു രാജ്യമായ സൈപ്രസ് സന്ദർശിക്കാൻ നരേന്ദ്രമോദി 

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies