Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വണ്ടിപ്പെരിയാറിലെ പൈശാചികത; കേരളത്തിലെ ബുദ്ധിജീവികളുടെയും മലയാള മാധ്യമങ്ങളുടെയും മൗനത്തില്‍ പ്രതിഷേധം കത്തുന്നു

പ്രതി ഡിവൈഎഫ്‌ഐക്കാരന്‍ ആയതാണ് ഒരു കാരണം. ് ഇര വളരെ പാവപ്പെട്ട കുടുംബത്തിലെ കുരുന്നായതാണ് രണ്ടാമത്തെ കാരണം. ബിജെപിക്കോ ബിജെപി സര്‍ക്കാരിനോഎതിരെയുള്ള വിഷയമല്ലാത്തതാണ് മൂന്നാമത്തെ കാരണം. ഇര ഒരു പ്രത്യേക വിഭാഗത്തിലുള്ളയാളല്ല ഇന്നതാണ് നാലാമത്തെ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 11:51 am IST
in Kerala

കോട്ടയം: വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും മൗനം വിവാദത്തില്‍. ആദ്യത്തെ രണ്ടു ദിവസം പേരിന് വാര്‍ത്ത നല്‍കി എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ തുടര്‍ വാര്‍ത്തകള്‍ മിക്ക പത്രങ്ങളും ചാനലുകളും നല്‍കിയില്ല. ചാനലുകള്‍ ചര്‍ച്ചകളും നടത്തിയില്ല. സര്‍ക്കാരിനെയും സിപിഎമ്മിനെയും പിണക്കേണ്ടെന്ന അടിമ മനോഭാവമാണ് ഇതിന് കാരണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കത്തിപ്പടരുന്ന ആരോപണം.

ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്ത മിക്ക മാധ്യമങ്ങളും പ്രതിയുടെ സിപിഎം ബന്ധം മറച്ചുവച്ചു. പ്രതി അര്‍ജുന്‍ പാര്‍ട്ടിപ്പതാകയേന്തി മാര്‍ച്ച് നടത്തുന്നതിന്റെയും ഡിവൈഎഫ്‌ഐ പരിപാടിയില്‍ ചുവപ്പ് വേഷം ധരിച്ച് നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ നല്‍കാനും അവര്‍ വിസമ്മതിച്ചു. കത്വയിലെ കുട്ടിയെ പീഡിപ്പിച്ച് കൊന്നപ്പോഴും യുപിയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ചുട്ടുകൊന്നപ്പോഴും വലിയ പ്രതിഷേധ കോലാഹലം ഉയര്‍ത്തിയ മാധ്യമങ്ങളും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മിണ്ടിയിട്ടില്ല. കൊല്ലത്ത് വിസ്മയ എന്ന യുവതി സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയും ദിവസങ്ങളോളം വാര്‍ത്തകള്‍ നല്‍കിയവരും പ്രതികരിച്ചവരും വണ്ടിപ്പെരിയാര്‍ പീഡനത്തെ ഗൗനിച്ചിട്ടേയില്ല. അതിനേക്കാക്കള്‍ എത്രയോ പൈശാചികമായ സംഭവമാണ് അവിടെ നടന്നത്. മൂന്നു വയസു മുതല്‍ നിരന്തരം പീഡിപ്പിക്കുക, ആറാം വയസില്‍ പീഡനത്തിനിടെ ബോധം കെട്ടപ്പോള്‍ ബാലികയെ അടുക്കള മുറിയില്‍ കെട്ടിത്തൂക്കിക്കൊല്ലുക. അത്രയും മൃഗീയമായ സംഭവം അര്‍ജുന്‍ എന്ന യുവാവ് ചെയ്തിട്ടും  വിസ്മയയുടെ മരണത്തിന് നല്‍കിയ പ്രാധാന്യം പോലും നല്‍കിയില്ല.  

പ്രതി ഡിവൈഎഫ്‌ഐക്കാരന്‍ ആയതാണ് ഒരു കാരണം. ് ഇര വളരെ പാവപ്പെട്ട കുടുംബത്തിലെ കുരുന്നായതാണ് രണ്ടാമത്തെ കാരണം. ബിജെപിക്കോ ബിജെപി സര്‍ക്കാരിനോഎതിരെയുള്ള വിഷയമല്ലാത്തതാണ് മൂന്നാമത്തെ കാരണം. ഇര ഒരു പ്രത്യേക വിഭാഗത്തിലുള്ളയാളല്ല ഇന്നതാണ് നാലാമത്തെ കാരണം.  

സിപിഎമ്മുകാരോ ഇസ്ലാമിസ്റ്റ് സംഘടനകളോ ആണ് ഇരഭാഗത്തെങ്കില്‍ മാത്രമേ ഇവര്‍ പ്രതികരിക്കൂയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനവും പരിഹാസവും. ഒരു സ്ത്രീധന പീഡന മരണത്തിന് നല്‍കിയ പ്രാധാന്യം പോലും മാധ്യമങ്ങള്‍ വണ്ടിപ്പെരിയാര്‍ വിഷയത്തില്‍ കാണിക്കാത്ത അവരുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതികരണമാണ് ഉയരുന്നതും.

പാലത്തായി കേസില്‍ പ്രതി കുറ്റക്കാരന്‍ അല്ലെന്ന് റിപ്പോര്‍ട്ടു നല്‍കിയ പോലീസിനെതിരെ  ഇസ്ലാമിസ്റ്റുകള്‍ ഉണ്ടാക്കിയ ബഹളത്തിന് കയ്യും കണക്കുമില്ല. മാധ്യമങ്ങളും സത്യം അന്വേഷിക്കാതെ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച അധ്യാപകനെതിരെ വാര്‍ത്ത ചമച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളും എഴുത്തുകാരും മാധ്യമങ്ങളും വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.  

പ്രതിഷേധക്കാര്‍ക്കെതിരായ കോടതി വാര്‍ത്തകള്‍ അടക്കം അവര്‍ മുക്കുകയും ചെയ്തു. ഐഷക്കെതിരെ അന്വേഷണം സ്‌റ്റേ ചെയ്തില്ലെന്ന വാര്‍ത്ത പോലും അപ്രധാനമായാണ് വന്നത്.  അതിനൊന്നും നല്‍കിയ പ്രാധാന്യം വണ്ടിപ്പെരിയാര്‍ കേസില്‍ മാധ്യമങ്ങളും ബുദ്ധീജീവികളും നല്‍കിയില്ല.

Tags: കേസ്വണ്ടിപ്പെരിയാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.