Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പന്റെ ജോര്‍ജിയ – ദക്ഷിണാഫ്രിക്ക വിദേശയാത്രകള്‍ എന്തിന്; മോദിയെ കൊല്ലാന്‍ അഭിനവ ഗോഡ്സെയെ ആവശ്യപ്പെട്ട് ഫേസ് ബുക്ക്പോസ്റ്റ്

''ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്‌നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു" എന്നായിരുന്നു പോസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:52 am IST
in India

ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചതില്‍ ദുരൂഹത. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ദക്ഷിണാഫ്രിക്കയില്‍ പോയത്. തേജസ് പോലെ ചെറുകിട പത്രത്തിന്റെ പ്രതിനിധിയായ ഒരാള്‍ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യത്ത് എന്തിനു പോയി എന്നതാണ് സംശയകരം. 

ആഗോള മുസ്‌ളീം തീവ്രവാദത്തിന് പണം ലഭിക്കുന്ന ഇടങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. അവിടുത്തെ സ്വര്‍ണ്ണ ഖനികളുടെ നിയന്ത്രണം മുസ്‌ളീം തീവ്രവാദി സംഘടനകള്‍ക്കാണ്. അനധികൃതമായി ഖനനം ചെയ്യുന്ന സ്വര്‍ണ്ണം ദുബായി വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന ശൃംഖല ഉണ്ട്. മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവയുടെ പ്രതിഫലമായി ഇത്തരം സ്വര്‍ണ്ണമാണ് കൈമാറുക. ഇന്ത്യയിലേക്ക് വരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ മഹാ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്ക- ദൂബായി വഴി എത്തുന്നതാണ്. മുസ്‌ളീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് പ്രധാന ഗൂണഭോക്താക്കള്‍. ഈ സാഹചര്യത്തിലാണ് തീവ്രവാദ സംഘടനകളുടെ ഇടനിലക്കാരനായിരുന്ന സിദ്ദിഖ് കാപ്പന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം സംശയത്തിന്റെ നിഴലിലാകുന്നത്.

2017 ല്‍ ജോര്‍ജിയയും കാപ്പന്‍ സന്ദര്‍ശിച്ചിരുന്നു. പ്രശസ്തമായ റോസ് വിപ്‌ളവത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിച്ച പാരമ്പര്യമുള്ള രാജ്യമാണ് ജോര്‍ജ്ജിയ.2003 ല്‍ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എഡ്വേര്‍ഡ് ഷെവര്‍ഡ്നാസ് പുറത്താക്കപ്പെട്ടു. വിദേശ സംഘടനകളുടെ പിന്തുണയോടെ നടന്ന ഈ പ്രക്ഷോഭം റോസ് വിപ്ലവമെന്നാണ് അറിയപ്പെട്ടത്.

ഇന്ത്യയില്‍ മോദി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനം ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്ന കാപ്പന്‍, ജോര്‍ജ്ജിയയില്‍ പോകുന്നതിനു മു്ന്‍പ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റും സംശയത്തിലാണ്. 2017 ജനുവരി 25 മുതല്‍ 2017 മെയ് 24 വരെയായിരുന്നു കാപ്പന്റെ ജോര്‍ജ്ജിയ വിസയുടെ കാലാവധി. ജനുവരി 13 നു ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നരേന്ദ്ര മോദിയെ കൊല്ലുമെന്ന സൂചനയുണ്ട്.മോദിയെ കൊല്ലാന്‍ ഗൂഡാലോചന നടന്നിരുന്നു എന്ന സൂചനയാണ് പോസ്റ്റിട്ട തീയതിയും വിസ തീയതിയും തമ്മിലുള്ള അടുപ്പം നല്‍കുന്നത്.

”ഇനി അഭിനവ നാഥുറാം ഗോഡ്സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്‌നേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് കരുതുന്നു” എന്നായിരുന്നു പോസ്റ്റ്.

സ്വര്‍ണ്ണക്കടത്തിന്റെ ഭീകരവഴി

Tags: സ്വര്‍ണകടത്ത്Siddique KappansmuglingTerror FundingDrug MafiaJihadi Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.