Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനം ഭീകരവാദത്തിന്റെ ഇടനാഴിയിലൂടെ; ലോക്‌നാഥ് ബെഹ്‌റയുടെ ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കം

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 4, 2021, 09:14 am IST
in Kerala

തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ആകുന്നുവെന്ന ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിടവാങ്ങലിനു തൊട്ടുമുന്‍പ് അതു സമ്മതിക്കുകയും ചെയ്തു. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും ബെഹ്റ തുറന്നു പറഞ്ഞു. ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ട് അഞ്ചു വര്‍ഷത്തോളം അദ്ദേഹം മൗനം പാലിച്ചെങ്കില്‍ അത്തരക്കാര്‍ നയിക്കുന്ന പോലീസ് സേനയേയും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനേയും ജനം എങ്ങനെ വിശ്വസിക്കും? അഥവാ ഡിജിപി ആഗ്രഹിച്ചിട്ടും പറയാന്‍ കഴിയാതെ പോയതാണെങ്കില്‍ ആരാണ് പോലീസ് മേധാവിയുടെ വായ് മൂടിയത്? എന്തായിരുന്നു അവരുടെ ലക്ഷ്യം? സംശയങ്ങള്‍ ഒരുപാടു ബാക്കിയാണ്. ബെഹ്റയുടെ കാലത്തും അതിനു മുന്‍പും കേരളം ഭരിച്ചവര്‍ തന്നെ അതിനു മറുപടി പറയണം.

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്നറിയിപ്പുകള്‍ നല്‍കിയ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും വിവിധ കമ്മീഷന്‍ കണ്ടെത്തലുകളും പൂഴ്‌ത്തിവച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്‍കിയതും വളമിട്ടു വളര്‍ത്തിയതും പരിപാലിച്ചതും മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളാണ്. ഒരു തരം കൂട്ടുകച്ചവടമായിരുന്നു അത്. വോട്ടു ഞങ്ങള്‍ക്ക്, പകരം നിങ്ങളെ ഞങ്ങള്‍ കാക്കും എന്ന നിലപാടായിരുന്നു ഇരു സര്‍ക്കാരുകള്‍ക്കും. മൂടേണ്ടതൊക്കെ മൂടിവച്ചു, പുഴ്‌ത്തേണ്ടതൊക്കെ പൂഴ്‌ത്തി. അങ്ങനെ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറി. അതിന്റെ ബലത്തില്‍ ഭരണത്തിന്റെ ശീതളഛായ പങ്കിട്ടു വാണ ഇടതും വലതും ഈ നാടിനെ ഒരു അഗ്‌നിപര്‍വതത്തിന്റെ മുകളിലാണു കൊണ്ടെത്തിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ അവരുടെ കയ്യിലും നില്‍ക്കാത്ത അവസ്ഥയാണിന്ന്. ജയിലില്‍ നിന്നും അധോലോകത്തുനിന്നും തീവ്രവാദ ക്യാംപുകളില്‍ നിന്നും സംസ്ഥാന ഭരണം നിയന്ത്രിക്കപ്പെടുന്ന കാലം. സര്‍ക്കാര്‍ ഇന്നു പങ്കാളികളല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളാണ്. ഈ പോക്ക് എങ്ങോട്ടാണ്? ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം തയ്യാറാക്കിയ അന്വേഷണ പരമ്പര തുടങ്ങുന്നു. തീവ്രവാദത്തിന്റെ ഇടനാഴിയിലൂടെ ആദ്യ ഭാഗം ഇന്ന് വിചാരം പേജില്‍.

Tags: keralaകേരള സര്‍ക്കാര്‍Jihadi Terrorismഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.