Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനം ഭീകരവാദത്തിന്റെ ഇടനാഴിയിലൂടെ; ലോക്‌നാഥ് ബെഹ്‌റയുടെ ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കം

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 4, 2021, 09:14 am IST
inKerala

തിരുവനന്തപുരം: കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രം ആകുന്നുവെന്ന ആരോപണത്തിന് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിടവാങ്ങലിനു തൊട്ടുമുന്‍പ് അതു സമ്മതിക്കുകയും ചെയ്തു. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും ബെഹ്റ തുറന്നു പറഞ്ഞു. ഇതൊക്കെ അറിഞ്ഞിരുന്നുകൊണ്ട് അഞ്ചു വര്‍ഷത്തോളം അദ്ദേഹം മൗനം പാലിച്ചെങ്കില്‍ അത്തരക്കാര്‍ നയിക്കുന്ന പോലീസ് സേനയേയും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനേയും ജനം എങ്ങനെ വിശ്വസിക്കും? അഥവാ ഡിജിപി ആഗ്രഹിച്ചിട്ടും പറയാന്‍ കഴിയാതെ പോയതാണെങ്കില്‍ ആരാണ് പോലീസ് മേധാവിയുടെ വായ് മൂടിയത്? എന്തായിരുന്നു അവരുടെ ലക്ഷ്യം? സംശയങ്ങള്‍ ഒരുപാടു ബാക്കിയാണ്. ബെഹ്റയുടെ കാലത്തും അതിനു മുന്‍പും കേരളം ഭരിച്ചവര്‍ തന്നെ അതിനു മറുപടി പറയണം.

മുപ്പതു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് ആസൂത്രിത കലാപശ്രമങ്ങളും കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനവും നടന്നുവരുന്നു എന്നതിനു വ്യക്തമായ സൂചനയുണ്ട്. കണ്ണും കാതും തുറന്നു പിടിച്ചവര്‍ അതു മനസ്സിലാക്കുന്നുമുണ്ട്. പല പേരുകളില്‍, പല സംഘടനകളുടെ ചുവടുപിടിച്ചും തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുന്നറിയിപ്പുകള്‍ നല്‍കിയ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും വിവിധ കമ്മീഷന്‍ കണ്ടെത്തലുകളും പൂഴ്‌ത്തിവച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്‍കിയതും വളമിട്ടു വളര്‍ത്തിയതും പരിപാലിച്ചതും മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളാണ്. ഒരു തരം കൂട്ടുകച്ചവടമായിരുന്നു അത്. വോട്ടു ഞങ്ങള്‍ക്ക്, പകരം നിങ്ങളെ ഞങ്ങള്‍ കാക്കും എന്ന നിലപാടായിരുന്നു ഇരു സര്‍ക്കാരുകള്‍ക്കും. മൂടേണ്ടതൊക്കെ മൂടിവച്ചു, പുഴ്‌ത്തേണ്ടതൊക്കെ പൂഴ്‌ത്തി. അങ്ങനെ തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമായി കേരളം മാറി. അതിന്റെ ബലത്തില്‍ ഭരണത്തിന്റെ ശീതളഛായ പങ്കിട്ടു വാണ ഇടതും വലതും ഈ നാടിനെ ഒരു അഗ്‌നിപര്‍വതത്തിന്റെ മുകളിലാണു കൊണ്ടെത്തിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ അവരുടെ കയ്യിലും നില്‍ക്കാത്ത അവസ്ഥയാണിന്ന്. ജയിലില്‍ നിന്നും അധോലോകത്തുനിന്നും തീവ്രവാദ ക്യാംപുകളില്‍ നിന്നും സംസ്ഥാന ഭരണം നിയന്ത്രിക്കപ്പെടുന്ന കാലം. സര്‍ക്കാര്‍ ഇന്നു പങ്കാളികളല്ല. തീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളാണ്. ഈ പോക്ക് എങ്ങോട്ടാണ്? ജന്മഭൂമി ലേഖകന്‍ അനീഷ് അയിലം തയ്യാറാക്കിയ അന്വേഷണ പരമ്പര തുടങ്ങുന്നു. തീവ്രവാദത്തിന്റെ ഇടനാഴിയിലൂടെ ആദ്യ ഭാഗം ഇന്ന് വിചാരം പേജില്‍.

Tags: keralaകേരള സര്‍ക്കാര്‍Jihadi Terrorismഇസ്ലാമിക തീവ്രവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.