Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാനഡയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനിലയുമായി ഉഷ്ണതരംഗം; പതിവിനേക്കാള്‍ മൂന്നിരട്ടി മരണം; മരിച്ചവരുടെ എണ്ണം 500 ലേക്ക്

വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്.

Janmabhumi Online by Janmabhumi Online
Jul 1, 2021, 09:34 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടൊറന്‍റോ: വടക്കൻ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഉഷ്ണതരംഗത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 486 ആയി. എല്ലാ വര്‍ഷവും താപനില ഉയരുന്ന ഈ ആറ് ദിവസങ്ങളില്‍ സാധാരണ നിലയില്‍ 165 പേര്‍ വരെയാണ് മരിക്കാറുള്ളതെങ്കില്‍ ഇക്കുറി അത് മൂന്നിരട്ടിയായി വര്‍ധിച്ച് മരണസംഖ്യ 500 ലേക്ക് അടുക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അസാധാരണ, അപ്രതീക്ഷിത, അവിചാരിത മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ച് തിട്ടപ്പെടുത്തുന്ന ബിസി കൊറോണേഴ്‌സ് സര്‍വ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്യുഷ്ണത്തെത്തുടർന്നുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ മൂലമാണ് മരണം സംഭവിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിൽ ചൊവ്വാഴ്ച എക്കാലത്തേയും ഉയര്‍ന്ന താപനിലയായ 49.6 ഡിഗ്രി സെൽഷസ് ആണ് രേഖപ്പെടുത്തിയത്. കാനഡയില്‍ താപനില ഇതുവരെ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്താറില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് താപനില പുതിയ റെക്കോഡിട്ട് 49.5 ഡിഗ്രി സെല്‍ഷ്യസിന് (121 ഫാരന്‍ഹീറ്റ്) മുകളിലേക്കുയര്‍ന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് മഞ്ഞുമലകൾ ഉരുകി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു.ജനങ്ങൾ വീടുവിട്ട് പുറത്തിറങ്ങരുതെന്നു ഭരണകൂടം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പൊതുവെ വര്‍ഷം മുഴുവന്‍ തണുത്ത താപനില നിലനില്‍ക്കുന്ന കാനഡയില്‍ ആരും എസി ഉപയോഗിക്കാറില്ല. എന്നാല്‍ പൊടുന്നനെ ചൂടുയര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നം പലരും അനുഭവിക്കുന്നുണ്ട്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ സ്വിമ്മിംഗ് പൂളുകളിലേക്കും ഐസ്‌ക്രീം പാര്‍ലറുകളിലേക്കും എസിയുള്ള കെട്ടിടങ്ങളിലേക്കും കൂട്ടമായി എത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വടക്ക്-പടിഞ്ഞാറൻ അമേരിക്കയിലും അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് ഉഷ്ണതരംഗമുണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വടക്കൻ കാനഡയിലും യുഎസിലും അന്തരീക്ഷ താപനില ഉ‍യരുന്നതു മൂലം കലിഫോർണിയ മുതൽ ആർക്ടിക്  മേഖല വരെ ഉഷ്ണതരംഗമുണ്ടാവാൻ സാധ്യതയുണ്ട്.

മുൻ അനുഭവമില്ലാത്ത അത്യുഷ്ണത്തിലൂടെയാണ് ബ്രിട്ടീഷ് കൊളംബിയ കടന്നു പോകുന്നതെന്നു പ്രവിശ്യാ പ്രധാനമന്ത്രി ജോൺ ഹൊർഗൻ പറഞ്ഞു. അത്യുഷ്ണം മൂലം നിരവധി മരണങ്ങളാണ് സംഭവിക്കുന്നതെന്നും കൃത്യമായ മരണസംഖ്യ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  

തിങ്കളാഴ്ച യുഎസിലെ ഒറിഗോൺ സംസ്ഥാനത്തെ പോർട്‌ലാൻഡിൽ 46.1 ഡിഗ്രി സെൽഷസും വാഷിംഗ്ടണിലെ സീറ്റിൽ 42.2 ഡിഗ്രി സെൽഷസുമാണു താപനില രേഖപ്പെടുത്തിയത്. വാഷിംഗ്ടണിലും ഒറിഗോണിലും അത്യുഷ്ണത്തെത്തുടർന്ന് നിരവധിപ്പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ബുധനാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 20 കൊല്ലത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലൂടെയാണ് മേഖല കടന്നുപോകുന്നത്. കാലിഫോര്‍ണിയ, നെവാദ, വാഷിംഗ്ടണ്‍ സംസ്ഥാനങ്ങളില്‍ കാട്ടുതീയും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. വാഷിംഗ്ടണ്‍, ഓറിഗോണ്‍ സംസ്ഥാനങ്ങളില്‍ ചൂടുമൂലം വിണ്ടുപൊട്ടി റോഡുകള്‍ തകരുന്നതിനാല്‍ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് അധികാരികള്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Canadaബ്രിട്ടീഷ്weatherഉഷ്ണതരംഗംheatബ്രിട്ടീഷ് കൊളംബിയബിസി കൊറോണേഴ്‌സ് സര്‍വ്വീസ്കാലാവസ്ഥാ വ്യതിയാനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

US

കാനഡയിൽനിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 35 ശതമാനം പകരം തീരുവ പ്രഖ്യാപിച്ച് യുഎസ്

World

കാനഡയില്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റ് വിദ്യാര്‍ഥി മരിച്ചു 

World

കാനഡയിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, നീണ്ട ക്യൂകൾ, ചെറിയ തസ്തികകൾക്ക് പോലും പോരാട്ടം; പെൺകുട്ടിയെടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

US

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്ക

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies