Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

‘പിണറായി ഭരണത്തില്‍ സ്വര്‍ണക്കടത്തും പിടിച്ചുപറിയും’; ഡിവൈഎഫ്ഐയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ നേരത്തെ പുറത്താക്കിയെന്നാണ് ഡിവൈഎഫ്എയും സിപിഎമ്മും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ എന്തുകൊണ്ട് ഈ വിവരം പോലീസിനെ അറിയിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2021, 07:12 pm IST
in BJP

കോട്ടയം: ഡിവൈഎഫ്ഐയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. ഈ ഫണ്ട് എവിടെ നിന്നാണ് വരുന്നതെന്നില്‍ ദുരൂഹതയുണ്ട്. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനത്തിനുള്ള ഫണ്ട് പോകുന്നത് കേരളത്തില്‍ നിന്നാണ്. സ്വര്‍ണ്ണക്കടത്തും സ്വര്‍ണപിടിച്ചുപറിയും നടത്തിയുള്ള പണമാണോ സാമ്പത്തിക സ്രോതസ്സായി മാറുന്നതെന്ന് പരിശോധിക്കണം. ടി.പി. കേസിലെ പ്രധാന പ്രതികളിലൊരാള്‍ തന്നെ ജയിലില്‍ക്കിടന്ന് സ്വര്‍ണക്കടത്തുകാരുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥത വഹിച്ച് കോടികള്‍ സമ്പാദിച്ചെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കെട്ടുപിണഞ്ഞ് കിടക്കുകയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി അടക്കമുള്ളവരെ നേരത്തെ പുറത്താക്കിയെന്നാണ് ഡിവൈഎഫ്എയും സിപിഎമ്മും ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇവരെ പുറത്താക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വര്‍ണക്കടത്തും പിടിച്ചുപറിയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ എന്തുകൊണ്ട് ഈ വിവരം പോലീസിനെ അറിയിച്ചില്ല. നിയമനടപടികള്‍ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് രേഖകള്‍ പോലീസിന് കൈമാറിയില്ല. സ്വന്തമായി അതിന് സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് അന്വേഷണം നടത്തി ശിക്ഷ വിധിച്ചതാണോയെന്നും എ.എന്‍. രാധാകൃഷ്ണന്‍ ചോദിച്ചു. അര്‍ജുന്‍ ആയങ്കി 22 തവണ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ സ്വര്‍ണം എന്തു ചെയ്തു. അത് ഒളിപ്പിക്കാന്‍ അര്‍ജുന് ആരുടെയെല്ലാം പിന്തുണ ലഭിച്ചു. ഇതെല്ലാം അന്വേഷിക്കണം.  

കേരളത്തില്‍ സിപിഎം ഭരണത്തിന് കീഴില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വ്യാപകമായ രീതിയില്‍ സ്വര്‍ണക്കടത്തും പിടിച്ചുപറിയും നടക്കുന്നുണ്ട്. ഭരണസംവിധാനവും സിപിഎമ്മുകാരും ഗുണ്ടകളും ചേര്‍ന്ന് സമാന്തരസംവിധാനം ഉണ്ടാക്കുകയാണ്. ജയിലിന് അകത്ത് കിടക്കുന്ന കൊലക്കേസ് പ്രതികള്‍ പോലും സിപിഎം സംരക്ഷണയില്‍ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുകയാണ്. ഇത്തരം സംഘങ്ങളും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധം കെട്ടുപിണഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ പൊതുസമൂഹത്തിന് നീതി കിട്ടില്ല.  

കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ നടക്കുന്ന സ്വര്‍ണക്കടത്ത്, ജയിലില്‍ നിന്ന് നടത്തിയ ഒത്തുതീര്‍പ്പുകള്‍, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി ഉള്‍പ്പെടെയുള്ളയെക്കുറിച്ച് സമഗ്രഅന്വേഷണം വേണം. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ അന്വേഷണങ്ങളില്‍ സത്യം വെളിച്ചത്ത് വരില്ലെന്നും ഇത് കേന്ദ്രസര്‍ക്കാരിന്റെയും കേന്ദ്ര ആഭ്യന്തര വകുപിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കേരളം ഐഎസ് ഭീകരരുടെ താവളമെന്ന ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Pinarayi Vijayanbjpഡിവൈഎഫ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.