Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രമക്കേടിന് പരിഹാരമായില്ല: കൊവിന്‍ പോര്‍ട്ടല്‍ മറികടന്നും വാക്‌സിന്‍ വിതരണം, ക്രമക്കേടുകള്‍ ഭരണകക്ഷി നേതാക്കളുടെ ഒത്താശയിൽ

100 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ അമ്പതോളം ഡോസ് മാത്രമാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നത്.

Janmabhumi Online by Janmabhumi Online
Jun 28, 2021, 11:11 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജില്ലയിലെ വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടിന് പരിഹാരമായില്ല. കൊവിഡ് പോര്‍ട്ടലില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തവരെ ഒഴിവാക്കിയാണ് പല വാക്‌സിനേഷന്‍ സെന്ററുകളിലും കുത്തിവെപ്പ് നടക്കുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഭരണാനുകൂല സംഘടനകളും ജീവനക്കാരും കയ്യടക്കി വെച്ചിരിക്കുകയാണ്.

പല സെന്ററുകളിലും നിശ്ചിത എണ്ണം വാക്‌സിന്‍  മാത്രമേ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുന്നുള്ളുവെന്നാണ് പരാതി. 100 ഡോസ് വാക്‌സിന്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ അമ്പതോളം ഡോസ് മാത്രമാണ് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തവര്‍ക്ക് നല്‍കുന്നത്. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കുന്നില്ല. ഭരണകക്ഷി നേതാക്കളുടെ ഒത്താശയിലാണ് ക്രമക്കേടുകള്‍ നടക്കുന്നത്. ഇതിനെതിരെ പരാതിപെട്ടിട്ടും വിഷയത്തില്‍  അധികൃതര്‍ നടപടി എടുക്കുന്നില്ല.  

വാക്‌സിനു വേണ്ടി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടിട്ടും  ബന്ധപ്പെട്ട അധികൃതര്‍ നിസംഗത തുടരുകയാണ്. പല പിഎച്ച്‌സികളിലും 100 ഡോസ് വാക്‌സിന്‍ ഉള്ളതായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ കാണിക്കും. എന്നാല്‍ ടൈം സ്ലോട്ട് കിട്ടാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍  കഴിയുന്നില്ല. വാക്‌സിന്‍ എടുക്കുന്നതിന് ഓണ്‍ലൈനിലൂടെ തീയതിയും സമയവും അനുവദിച്ചവര്‍ക്ക് പോലും പലയിടത്തും വാക്‌സിന്‍ നിഷേധിക്കുകയാണെന്ന് പരാതിയുണ്ട്.

ക്രമക്കേടുകള്‍ സംബന്ധിച്ച് ഡിഎംഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കാന്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഭരണകക്ഷിയില്‍പെട്ടവര്‍ നേരിട്ടെത്തി വാക്‌സിനെടുക്കുമ്പോള്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്‌സിന്‍ ലഭിക്കാതെ ജനങ്ങള്‍ മടങ്ങുകയാണ്. വാക്‌സിന്‍ താമസം കൂടാതെ ലഭിക്കുന്നതിന്  വാക് -ഇന്‍ സംവിധാനം നടപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൊവിഡ്  മൂന്നാം തരംഗത്തിന് തയ്യാറെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ഭീതിയിലാണ്.

വാക്‌സിനേഷന്‍ നടപടികള്‍ നാലാം ഘട്ടത്തില്‍ എത്തിയിട്ടും നിരവധി പേര്‍ക്ക് ഇപ്പോഴും രജിസ്‌ട്രേഷന്‍ പോലും നടത്താനായിട്ടില്ല. വാക്‌സിനേഷന്‍ നടപടികള്‍ ദ്രുഗതിയില്‍ പൂര്‍ത്തിയാകണമെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മണിക്കൂറുകളോളം പരിശ്രമിച്ചാലും ഭൂരിഭാഗം പേരും ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്.

വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക് ഇന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തിയാല്‍ ഏറെ ഗുണകരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.

Tags: vaccinationcovidCorona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

India

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 5597 കൊവിഡ് കേസുകള്‍

Entertainment

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

ദ്യോക്കോവിച് മറേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി

താരങ്ങളെ താല്‍ക്കാലികമായി മാറ്റാം ഐപിഎല്‍ മാനദണ്ഡങ്ങളിലെ തിരുത്തലുകള്‍ ബിസിസിഐ പ്രഖ്യാപിച്ചു

കിരീടം ചൂടാന്‍ ബാഴ്‌സ

മലപ്പുറം കാളികാവിൽ റബ്ബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കടിച്ചു കൊന്നു; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാർ

കര്‍മപ്രേരണയും ജീവന്റെ മുക്താവസ്ഥയും

ആശമാരുടെ സമരത്തെക്കുറിച്ച് പഠിക്കാൻ സമിതി; വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്‌സണ്‍, കാലാവധി മൂന്നുമാസം

ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം; ആസിഫ് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ഭീകരൻ

ഭാരതത്തിലേക്ക് ചാവേറുകളെ അയക്കുമെന്ന് ബംഗ്ലാദേശ് മതനേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies