Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ തകര്‍ന്നു; കുട്ടനാട് ഉപ്പുവെള്ള ഭീഷണിയില്‍, നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം

പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കടത്തുന്നതിനാല്‍ പൊഴി അടയാത്തത് മൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2021, 09:54 am IST
in Alappuzha
സ്പില്‍വേ ഷട്ടര്‍ തകര്‍ന്ന് വന്‍തോതില്‍ ഉപ്പുവെള്ളം ഒഴുകുന്നു

സ്പില്‍വേ ഷട്ടര്‍ തകര്‍ന്ന് വന്‍തോതില്‍ ഉപ്പുവെള്ളം ഒഴുകുന്നു

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഒരു  ഷട്ടര്‍ തകര്‍ന്നു വീണു. മറ്റൊരു  ഷട്ടര്‍ തകര്‍ച്ചാ ഭീഷണിയില്‍. ഷട്ടര്‍ തകര്‍ന്നതോടെ  കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍ കടുത്ത ഉപ്പുവെള്ള ഭീഷണിയിലാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു വീണത്.റോപ്പ് പൊട്ടിവീണ ഷട്ടറിന് മുകളിലൂടെ സെക്കന്റില്‍ 20, 000 ഓളം ഘനലിറ്റര്‍ ഉപ്പു വെള്ളമാണ് കായലിലേക്ക് ഒഴുകുന്നത്. കുട്ടനാടിനെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനായി പൊഴി വീതി കൂട്ടിമുറിച്ചതോടെ വന്‍ തോതിലാണ് കടല്‍വെള്ളം കായലിലേക്ക് ഒഴുകുന്നത്.  

പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കടത്തുന്നതിനാല്‍ പൊഴി അടയാത്തത് മൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നത്. മറ്റ് ഷട്ടറുകളുടെ ജല നിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുകയാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട്,കരിനില മേഖലകളില്‍ ആരംഭിച്ച രണ്ടാം കൃഷിക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കായലുകളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഉപ്പുവെള്ളം ഭീഷണിയായി മാറിയിട്ടുണ്ട്. ശക്തമായ വേലിയേറ്റമാണ് ഷട്ടര്‍ തകരാന്‍ കാരണമെന്നാണ് പറയുന്നത്. വേലിയേറ്റ സമയമായതിനാല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ഉപ്പുവെള്ളമാണ് കുട്ടനാട്ടില്‍ ഒഴുകിയെത്തിയത്. ആകെയുള്ള 40 ഷട്ടറില്‍ ഭൂരിഭാഗവും ആടിയുലയുന്നത് മൂലം ജലനിരപ്പിന് മുകളിലൂടെയും ഉപ്പുവെള്ളം കായലില്‍ കലരുകയാണ്. ഷട്ടറുകളുടെ നിര്‍മാണത്തിലെ അപാകതയാകാം ഇതിന് കാരണമെന്നും പറയുന്നു.

കാര്‍ഷിക മേഖലയെ ഓരുവെള്ള ഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ 1963ലാണ് തോട്ടപ്പള്ളിയില്‍ സ്പില്‍വേ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഷട്ടറുകള്‍ ഉയര്‍ത്തി പൊഴിമുഖത്തിലൂടെ വെള്ളം ഒഴുക്കി വിട്ടിരുന്നു. ഇരുമ്പ് ഷീറ്റുകള്‍ കൊണ്ട്  നിര്‍മ്മിച്ച ഷട്ടറുകള്‍ കാലപ്പഴക്കംമൂലം പ്രവര്‍ത്തിക്കാതായതോടെ 2012ല്‍ സ്റ്റീലുകള്‍ കൊണ്ടുള്ള ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികളായി.  ബംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്.  

2016 ഓടെയാണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം യന്ത്രവത്കൃതമാക്കിയത്. 1963 ല്‍ നിര്‍മ്മിച്ച ഷട്ടറുകള്‍ 53 വര്‍ഷം പിന്നിട്ടപ്പോള്‍ കാലപ്പഴക്കവും ഉപ്പുവെള്ളവും കയറി പ്രവര്‍ത്തിക്കാതായെങ്കിലും തകര്‍ന്ന് വീണിരുന്നില്ല. എന്നാല്‍ ആധുനിക സംവിധാനത്തോടെ നിര്‍മ്മിച്ച ഷട്ടറുകള്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴേക്കും തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് പറയുന്നത്.

Tags: collapseഷട്ടര്‍Thotapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

മലപ്പുറത്ത് പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണ ആള്‍ മരിച്ചു

Kerala

തിരുവനന്തപുരത്ത് മഷി പുരട്ടിയതിന് പിന്നാലെ വയോധിക ബൂത്തിനുളളില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു, സര്‍വീസ് റോഡും ഇടിഞ്ഞു

Kerala

എറണാകുളത്ത് കെട്ടിടം പൊളിച്ചുമാറ്റവെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.