Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിരിമുറക്കം മാറ്റണം; വിശ്രമിക്കണം;സ്വസ്ഥമായി മദ്യപിക്കണം;ബാര്‍ വേണം; മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

ബാര്‍ സഹിതമുള്ള ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇതിന്റെ ഭരണസമിതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ വച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Jun 11, 2021, 12:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ജോലിയുടെ പിരിമുറക്കം മാറ്റാനായി ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനും സ്വസ്ഥമായി മദ്യപിക്കാനും ഇളവുകളോടെ ബാര്‍ ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ അംഗങ്ങളായ സിവില്‍ സര്‍വിസ് ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ഗോള്‍ഫ് ലിങ്ക്‌സ് റോഡിലാണ് പ്രവര്‍ത്തിക്കുന്നത്. ബാര്‍ സഹിതമുള്ള ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഇതിന്റെ ഭരണസമിതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ വച്ചിരിക്കുന്നത്. ഇവിടെ ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്നു മുന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി സ്വസ്ഥമായി മദ്യപിക്കാന്‍ സാധിക്കുന്നില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ക്ലബ് അനുവദിക്കുമ്പോള്‍ ലൈസന്‍സ് ഫീ കുറയ്‌ക്കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.  

കുറഞ്ഞ ലൈസന്‍സ് ഫീസ് ഈടാക്കി ക്ലബ് ലൈസന്‍സ് നല്‍കാന്‍ സാധിക്കുമെന്നും മുമ്പ് ഇത്തരത്തില്‍ സംസ്ഥാനത്ത് ഇളവ് നല്‍കിയിട്ടുണ്ടെന്നും എക്‌സൈസ് കമീഷണറും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്ക് ബാറുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പോയി മദ്യപിക്കുന്നതിനുള്‍പ്പെടെ പൊതുചട്ട പ്രകാരം ചില നിയന്ത്രണങ്ങളുണ്ട്. ആ സാഹചര്യത്തിലാണ് സ്വസ്ഥമായി മദ്യപിക്കാന്‍ ഈ സ്ഥാപനത്തിന് ബാര്‍ ലൈസന്‍സ് ലഭ്യമാക്കണമെന്ന ആവശ്യം. നിലവില്‍ ബാര്‍ ലൈസന്‍സിന് വന്‍തുകയാണ് അടയ്‌ക്കേണ്ടത്. അതില്‍ ഇളവ് നല്‍കി ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കൊച്ചിയില്‍ മറൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കി ബാര്‍ ലൈസന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.  

ക്ലബ്ബുകള്‍ക്ക് എക്സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നാണു വ്യവസ്ഥ. ഉന്നത ഉദ്യോഗസ്ഥരുടെ അപേക്ഷയില്‍ എക്‌സൈസ് കമ്മിഷണറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊച്ചിയില്‍ നേവി ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലബ് ലൈസന്‍സ് വര്‍ഷം 50,000 ഈടാക്കി അനുവദിച്ചിട്ടുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. പ്രത്യേക വിഭാഗമായി പരിഗണിച്ച് ചട്ടഭേദഗതി വരുത്തി ക്ലബ് ലൈസന്‍സ് നല്‍കുകയായിരുന്നു.  

ഇതേ മാതൃകയില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിയാലേ ലൈസന്‍സ് തുകയില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അന്തിമതീരുമാനം എടുക്കും.

Tags: ലൈസന്‍സുകള്‍ഐപിഎസ്Pinarayi VijayanExicebarഐഎഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

Kerala

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

Kerala

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies