Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തില്‍ നിന്നും പണംപറ്റി നിര്‍മ്മിച്ച പഞ്ചകര്‍മ്മ ആശുപത്രി നിര്‍മ്മാണം നിലച്ചു; പലിശ സഹിതം തിരിച്ചടയ്‌ക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍

2012ല്‍ പദ്ധതിക്കായി ആകെ അഞ്ചു കോടിയാണ് അനുവദിച്ചത്. രണ്ടു ഗഡുക്കളായി രണ്ടു കോടി വീതം നാലു കോടിയാണ് നല്‍കിയത്. ആദ്യ ഗഡുവായി നല്‍കിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടു കോടിയാണ് തിരിച്ചടയ്‌ക്കേണ്ടത്. ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നല്‍കിയ 60 സെന്റില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 08:13 am IST
in Kerala

ആലപ്പുഴ: ഗവ. ആയുര്‍വേദ പഞ്ചകര്‍മ്മ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം സംസ്ഥാനം പാഴാക്കി, പണം പലിശ സഹിതം തിരിച്ചടയ്‌ക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. പാതിയില്‍ നിലച്ച നിര്‍മ്മാണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായും ആക്ഷേപം.  

2012ല്‍ പദ്ധതിക്കായി ആകെ അഞ്ചു കോടിയാണ് അനുവദിച്ചത്. രണ്ടു ഗഡുക്കളായി രണ്ടു കോടി വീതം നാലു കോടിയാണ് നല്‍കിയത്. ആദ്യ ഗഡുവായി നല്‍കിയ രണ്ടു കോടി മാത്രമാണ് ചെലവഴിച്ചത്. ശേഷിച്ച രണ്ടു കോടിയാണ് തിരിച്ചടയ്‌ക്കേണ്ടത്. ആലപ്പുഴ വലിയ ചുടുകാട് ജങ്ഷന് സമീപം നഗരസഭ ഏറ്റെടുത്തു നല്‍കിയ 60 സെന്റില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിയില്‍ നിലയ്‌ക്കുകയായിരുന്നു.

150 രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയാണ് വിഭാവനം ചെയ്തിരുന്നത്. 2015 ജനുവരിയില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. ഹിന്ദുസ്ഥാന്‍ ഫ്രീ ഫാബ്‌സ് ലിമിറ്റഡാണ് കരാറെടുത്തത്. 2014ല്‍ തൂണുകളുടെയും ആദ്യനിലയുടെയും കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിച്ചു. ആദ്യ ഗഡുവായി ലഭിച്ച രണ്ടു കോടി വിനിയോഗിച്ച് പൈലിങ്, 159 തൂണുകള്‍, കെട്ടിടത്തിന്റെ അടിത്തറ, സ്ലാബുകള്‍ എന്നിവ പൂര്‍ത്തിയാക്കി. തുടര്‍ന്ന് നിര്‍മ്മാണം നിലച്ചു. കെട്ടിടം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്.  

മൂന്ന് തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയതോടെയാണ് നിര്‍മ്മാണം സ്തംഭിച്ചത്. പണി പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാംനിലയിലെ തൂണുകള്‍ ഇളകുന്നതായും നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തുകയും മൂന്ന് തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.  

കെട്ടിടത്തിന്റെ രൂപരേഖയില്‍ വ്യതിയാനം സംഭവിച്ചതായി എഞ്ചിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അടിത്തറയുടെ ജോലികളും ആദ്യ നിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ്  പൂര്‍ത്തിയായിട്ടുള്ളത്.  നിലവില്‍ വാടകക്കെട്ടിടത്തിലാണ് ജില്ലാ പഞ്ചകര്‍മ്മ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ആയുഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.