Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമിയെ ഹരിതക്കുട ചൂടിച്ച്…

ആരുടെയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെയായിരുന്നു കുട്ടനാട് മാങ്കൊമ്പിലെ കുട്ടിക്കാലം മുതല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി വഴിയരികില്‍ മരങ്ങള്‍ നട്ടു തുടങ്ങിയത്. കണ്ണില്‍പ്പെടുന്ന അരയാലും വേപ്പും മാവുമൊക്കെ പാതയരികില്‍ നട്ടുനനച്ചു. ഭാവിയില്‍ ആര്‍ക്കെങ്കിലും തണലേകട്ടെ എന്ന വലിയ ചിന്തയില്‍. പഠനം പൂര്‍ത്തിയാക്കി സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനില്‍ ജോലി നേടി മുപ്പത്തേഴാം വയസില്‍ തലസ്ഥാനത്തേക്ക്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 5, 2021, 02:35 pm IST
in Kerala
മട്ടുപ്പാവിലെ ബോണ്‍സായി മരങ്ങള്‍ക്കരികില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി

മട്ടുപ്പാവിലെ ബോണ്‍സായി മരങ്ങള്‍ക്കരികില്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി

തിരുവനന്തപുരം: ഒരു ലോകപരിസ്ഥിതി ദിനം കൂടി ആചരിക്കുമ്പോള്‍ ഭൂമിയെ ഹരിതക്കുട ചൂടിക്കുന്ന തണല്‍ മരങ്ങളുടെ തമ്പുരാന് ഇന്നും വിശ്രമമില്ല. തിരുവനന്തപുരം വട്ടിയൂര്‍കാവ് കുലശേഖരം പെരിങ്ങശ്ശേരി ഇല്ലത്ത്  സുബ്രഹ്മണ്യന്‍ നമ്പൂതിരി (71) മരങ്ങള്‍ നട്ടു തുടങ്ങിയിട്ട് ദേഹത്തണിഞ്ഞിരിക്കുന്ന പൂണൂലോളം പഴക്കം.

ആരുടെയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെയായിരുന്നു കുട്ടനാട് മാങ്കൊമ്പിലെ കുട്ടിക്കാലം മുതല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി വഴിയരികില്‍ മരങ്ങള്‍ നട്ടു തുടങ്ങിയത്. കണ്ണില്‍പ്പെടുന്ന അരയാലും വേപ്പും മാവുമൊക്കെ പാതയരികില്‍ നട്ടുനനച്ചു. ഭാവിയില്‍ ആര്‍ക്കെങ്കിലും തണലേകട്ടെ എന്ന വലിയ ചിന്തയില്‍. പഠനം പൂര്‍ത്തിയാക്കി സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനില്‍ ജോലി നേടി മുപ്പത്തേഴാം വയസില്‍ തലസ്ഥാനത്തേക്ക്. തലസ്ഥാനത്തും സുബ്രഹ്മണ്യന്‍ നമ്പൂതിരി മരങ്ങള്‍ നട്ടുപിടിപ്പിച്ച് തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ മരങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ഉറച്ചവിശ്വാസത്തില്‍.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് മുന്നിലൂടെയുള്ള ഇടുങ്ങിയ റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീതി കൂട്ടിയപ്പോള്‍ അവിടുണ്ടായിരുന്ന തണല്‍മരങ്ങള്‍ മുറിച്ചു മാറ്റി. നാളെ താന്‍ മാത്രമല്ല, ഇതുവഴി പോകുന്നവരെല്ലാം തണല്‍ കിട്ടാതെ തളരുമെന്ന ചിന്ത നമ്പൂതിരിയുടെ  മനസിനെയാണ് പൊള്ളിച്ചത്. ഈ പാതയരികില്‍ വീണ്ടും തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്ന ദൗത്യം നമ്പൂതിരി ഒറ്റയ്‌ക്ക് ഏറ്റെടുത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിനു ചുറ്റിലും കരകൗശല കോര്‍പ്പറേഷനുമുന്നിലും സെക്രട്ടറിയേറ്റ് പരിസരത്തും സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്ന് നട്ടുപിടിപ്പിച്ച അരയാലും കൊന്നയും പേരയുമൊക്കെ ഇന്ന് മാമരങ്ങളായി. ചെറിയ തൈകള്‍ നട്ടു പോവുകയായിരുന്നില്ല, രണ്ടും മൂന്നും വര്‍ഷം വീട്ടില്‍ വളര്‍ത്തി ചെറു മരങ്ങളായവ പിഴുതെടുത്ത് ടെമ്പോയില്‍ നഗരത്തില്‍ എത്തിച്ചായിരുന്നു നടീല്‍. താന്‍ നട്ട മരങ്ങളുടെ വളര്‍ച്ച ഇടയ്‌ക്കിടെ ഇവിടെ എത്തി ആസ്വദിക്കാനും പെരിങ്ങശ്ശേരി ഇല്ലത്തെ ഈ കാരണവര്‍ മറക്കാറില്ല.

പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല, മരങ്ങളുമായി നടാനിറങ്ങാന്‍ നമ്പൂതിരിക്ക് പ്രത്യേക സമയവും കാലവുമില്ല. ആര് സ്ഥലം നല്‍കിയാലും അവിടെ മരം നടാനെത്തും. സ്വന്തം ചെലവില്‍. ക്ഷേത്രങ്ങളില്‍ പേരാല്‍ നട്ടും, സ്വന്തം വീടിന്റെ മട്ടുപ്പാവില്‍ ഞാവലും നാരകവും മാവും എലന്തയുമൊക്കെ ബോണ്‍സായി രീതിയില്‍ നട്ടുവളര്‍ത്തിയും മരങ്ങളെ പ്രണയിച്ചാണ് പെരിങ്ങശ്ശേരി തിരുമേനിയുടെ ജീവിതം.

രാമമംഗലം മംഗലത്തുമനയില്‍ പ്രേമയാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ. മണികണ്‌ഠേശ്വരം മഹാദേവക്ഷേത്രം മേല്‍ശാന്തി കേശവന്‍ നമ്പൂതിരി, നെട്ടയം കൈലാസപതി മഹാദേവ ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മക്കള്‍. പ്രകൃതി പരിപാലനയാത്രയില്‍ കുടുംബാംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് സപ്തതി കഴിഞ്ഞിട്ടും ആവേശം കുറയുന്നില്ല. മരങ്ങളോടുള്ള പ്രണയവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.